ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഇനി ഫേസ്ബുക്ക്‌ ഉപയോഗിച്ച് ഡാറ്റ പെട്ടന്ന് തീരും എന്ന ഭയം വേണ്ട

.നെറ്റ്‌വർക്ക് സ്പീഡ് കുറഞ്ഞ സ്ഥലത്ത് വേഗത്തിൽ ഫേസ്ബുക്ക് ഉപയോഗിക്കാൻ സഹായിക്കുന്ന ആൻഡ്രോയ്ഡ് ഫേസ്ബുക്ക് ആപ്പ് 'ഫേസ്ബുക്ക് ലൈറ്റ്' പുറത്തിറക്കി. 1 എം.ബി സ്റ്റോറേജ് മാത്രം ആവശ്യമുള്ള പുതിയ ഫേസ്ബുക്ക് ആപ്പ് ഉപയോഗിക്കുമ്പോൾവളരെ കുറഞ്ഞ ഡേറ്റമാത്രമേ ചിലവ് വരൂ.

'എഴുന്നൂറ് കോടി സ്വപ്‌നങ്ങൾ, ഒരു ഗ്രഹം, ഉപയോഗം കരുതലോടെ'(Seven billion dreams , one planet, consume with care)

ഇന്ന് ജൂണ്‍ 5- ലോകപരിസ്ഥിതി ദിനം. 'എഴുന്നൂറ് കോടി സ്വപ്‌നങ്ങൾ, ഒരു ഗ്രഹം, ഉപയോഗം കരുതലോടെ'(Seven billion dreams , one planet, consume with care) എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതിദിന സന്ദേശം.നമ്മുടെ ജലാശയങ്ങളെയും നെൽ വയൽ,തണ്ണീർ തടങ്ങളെയും സംരക്ഷിച്ചു ജൈവ കൃഷിയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താം

ഇന്ന് ജൂണ് 5 ലോക പരിസ്ഥിതിദിനം പ്രകൃതി ഒരു

വരദാനമാണ് അവസാനത്തെ നദിയും മലിനമായി കഴിയുമ്പോൾ അവസാനത്തെ മരവും മുറിച്ചു കഴിയുമ്പോൾ അവസാനത്തെ മത്സ്യവും നഷ്ടപ്പെട്ടു കഴിയുമ്പോൾ നാം തിരിച്ചറിയും നോട്ടുകെട്ടുകൾ ഭക്ഷിക്കനവില്ലെന്നു

വലിയോറ അടക്കാ പുര സ്വദേശിയും ഇപ്പോൾ പാലശേരി മാട് താമസക്കാരനുമായ വൈദ്യക്കാരൻ പൊട്ടി കുഞ്ഞമ്മു ദു മുസ്ല്യാർ ഇന്ന

4/6/20 15 വ്യാഴാഴ്ച മഗ് രിബിക്കു ശേഷം മരിച്ചു. ഖബറടക്കം രാവിലെ | 0 മണിക്ക് (വെള്ളി) കുന്നുമ്മൽ പള്ളി ഖബർസ്ഥാനിൽ നടക്കം - VP മൊയ്തീൻ കുട്ടി മുസ്ലിയാർ ജേഷ്ടനാണ് - ഖത്തറിലുള മകൻ ഹക്കീം രാവിലെ എത്തും Info = MA Azeessocial

വാട്സ്ആപ്പിൽ മിനിമം പാലിക്കേണ്ട ചില മര്യാദകൾ

എന്ത് ഷെയർ ചെയ്യുന്നതിന് മുമ്പും അതിന്റെ സത്യാവസ്ഥ കഴിയുന്നത്ര ഉറപ്പ് വരുത്താൻ ശ്രമിക്കുക. രണ്ട് വർഷം പഴക്കമുള്ള 'ജോലി ഒഴിവുണ്ട്'   'രക്തം ആവശ്യമുണ്ട്' 'വിവാഹാലോചനകൾ ക്ഷണിക്കുന്നു' തുടങ്ങിയ സന്ദേശങ്ങൾ ഷെയർ ചെയ്യാതിരിക്കുക. ഇതൊക്കെ കണ്ട് ഏതെങ്കിലും പാവങ്ങൾ  പെണ്ണ് ആലോചിച്ചു ചെല്ലുമ്പോൾ നായിക ആറു മാസം ഗർഭിണിയായിരിക്കും, ഒക്കത്ത് വേറൊരു കുഞ്ഞുമുണ്ടാകും. വെറുതേ ആളുകളെ വട്ടം കറക്കാതിരിക്കുക. ഒരു ലേഖനമോ കുറിപ്പോ ഷെയർ ചെയ്യുമ്പോൾ അതെഴുതിയ ആളുടെ പേര് ചേർക്കുക. അടിയന്തിര സന്ദേശങ്ങൾ ഷെയർ ചെയ്യുമ്പോൾ എഴുതുന്ന തിയ്യതി വെക്കുക. ഏതെങ്കിലും ഗ്രൂപ്പിലേക്ക് ഒരു മെസ്സേജ് അയക്കുന്നതിന് മുമ്പ് ആ ഗ്രൂപ്പിന്റെ ലക്ഷ്യവും ഉദ്ദേശ്യവും എന്താണെന്ന് മനസ്സിലാക്കി അതിനു അനുഗുണമായത് മാത്രം അങ്ങോട്ട്‌ അയക്കുക. ബസറയിലേക്ക് കാരക്ക കയറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.  ഒരു ഫോട്ടോയോ വാർത്തയോ ഷെയർ ചെയ്യുമ്പോൾ അതാരെയെങ്കിലും വ്യക്തിപരമായി അപഹസിക്കുന്നതോ പരിഹസിക്കുന്നതോ അല്ലെന്ന് ഉറപ്പ് വരുത്തുക. ആരുടേയും സ്വകാര്യതയെ ആഘോഷിക്കുവാൻ അവരെത്ര മോശക്കാരായാലും ശരി, നമുക്കവ...

സുഹ്രുത്തുക്കളെ!!! Earntalktime എന്ന online recharge പുതിയതായി കൊൻടു വന്ന ഒരു ഒാഫർ നിങളുടെ ശ്രദ്ദയിൽ പെടുത്തുകയാണു. വെറും 2 mb മാത്രം ഉള്ള ഈ app പുതിയതായി Earntalktime അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക്₹50 തിക്ച്ചും സൗജന്യമായി നൽകുന്നതാൺ

ഇൻസ്റ്റാൾ ചെയ്യുവാൻ Click on http:// earntalk time.com ഈ ലിങ്ക് ക്ലിക്ക് ചെയ്യുക ഇൻസ്റ്റാൾ ചെയ്തതിൻ ശേഷം app ഒാപൺ ചെയ്യുക. -തുറന്നു വന്നാൽ അടിയിൽ നിങളുടെ മൊബൈൽ നംബർ ട്ടൈപ്പ് ചെയിതു രജിസ്റ്റർ ചെയ്യുക നിങൾക്ക് ₹50 ലഭിക്കുന്നതാൺ. -ഇനിയും ലഭിക്കണമെങ്കിൽ മെനുവിൽ APPSHARE എന്നുള്ളത് ക്ലിക്ക് ചെയ്യുക - തുടർന്ന് നിങൾക്ക് Whatsapp മറ്റോ ഷെയർ ചെയ്യാവുന്നതാൺ നിങളുടെ ചങാതി Earntaltime ആക്കിയാൽ നിങൽക്ക് ₹50 ലഭിക്കുന്നതാൺ. Maximum ₹5000 വരെ ലഭിക്കുന്നതാൺ ഇത് എല്ലാ ഗ്രൂപ്പുകളിലും ഇട്ട് എല്ലാവരിലുമെത്തിക്കുക!! must share and support

ത്ത ജന്മത്തിൽ എനിക്കും തരുമോ ഒരനിയത്തിയെ....!!!!

കുഞനിയത്തിയെ.... വെറുതെ വേണ്ട ..... എന്റെ വിരല് പിടിച്ച് നടത്താനും , എന്റെ ചുമലിലിരുത്താനും, എനിക്ക് ഊഞാലാടിക്കാനും, ഞാന് പറയുന്ന പൊട്ടത്തരങൾ വിശ്വസിച്ച് കണ്ണുരുട്ടി വാ പൊളിച്ച് ഇരിക്കാനും, കള്ള കണ്ണീരൊലിപ്പിച്ച് അച്ഛന്റെ കയ്യില് നിന്ന് എനിക്കു തല്ലു വാങ്ങി തരാനും , സ്കൂളില് പോവുമ്പോൾ എന്റെ ബാഗും ചോറ്റുപാതൃവും ചുമക്കാനും, സ്കൂളില് എന്റെ പഠിത്തത്തിൻ 'മഹത്വവും 'കിട്ടിയ മാർക്കും ടീച്ചറുടെ കയ്യില് നിന്ന് കിട്ടിയ തല്ലും വീട്ടില് പറയാതിരിക്കാനും, ഇതിന്റെ പേരില് എന്നെ ബ്ലാക്ക് മെയില് ചെയ്ത് വളയും മാലയും വാങിപ്പിക്കാനും, അവള്ക്കു മാത്രം അച്ഛന് ചോറുരുട്ടി കൊടുക്കുന്ന ത് കണ്ട് വെള്ളമിറക്കി നിക്കാനും, അച്ഛന് അവള്ക്ക് രണ്ടായിരം രൂപയുടെ ചുരിദാറും എനിക്ക് 360 രൂപയുടെ ഷർട്ടും വാങുന്നത് കണ്ട് നെടുവീർപ്പെടാനും, തല്ലു കൂടി ഞാന് ജയിക്കാൻ പോവുന്ന സമയത്ത് മുടിയഴിച്ചിട്ട്ഭദൃകാളിയെ പോലെ കൂർത്ത നഖം കൊണ്ട് എന്നെ മാന്തി പൊളിച്ച് എന്നെ തോല്പിക്കാനും, ഒടുവില് ക്ഷീണിച്ച് ഉറങ്ങുന്ന എന്റെ പൊന്നു മോൾക്ക് അവളറിയാതെ നെറ്റിയില് ഒരു ഉമ്മ കൊടുക്കാനും, അവളെ വുമൻസ് കോളേജില് തന്നെ ചേര്ത്ത് എനിക്...

പണ്ടൊക്കെ, മുതലമാട് സ്കൂളിൽ കുസൃതി കാണിച്ചതിന് കിട്ടിയ തല്ലുകളുടെ വേദനയുമായി പാഞ്ഞുചെന്ന്,

വയൽവരമ്പിൽ ചെന്നിരുന്ന് വെറുതേ കരയുമായിരുന്നു. അത്രയൊക്കെത്തന്നെയേ ഞാനിന്നും വളർന്നിട്ടുള്ളൂ... എന്റെ വെളുത്ത കുഞ്ഞുശരീരത്തിൽ ബട്ടണ്‍ തെറ്റിക്കിടന്ന കുപ്പായവും, ബാല്യത്തിന്റെ നിറം പകുക്കുന്ന നിക്കറും മാത്രമേ വേണ്ടാതായുള്ളൂ... ഞാൻ.... ഞാൻ മാത്രം പിന്നെയും ബാക്കിയാവുന്നു.😔 അറിവിന്റെ അക്ഷര ലോകത്തേക്ക് പിച്ചവെക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ഒരായിരം ''വിജയാശംസകള്‍ ''🌹🌹

സംസ്ഥാനത്തെ സ്‌കൂളുകള് ജൂണ് ഒന്നിന് തുറക്കും

സംസ്ഥാനത്തെ സ്‌കൂളുകള് ജൂണ് ഒന്നിന് തുറക്കും. വയനാട് ജില്ലയിലെ കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിലാണ് സംസ്ഥാന തല പ്രവേശനോദ്ഘാടനം. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പ്രവേശനോദ്ഘാടനംനിര്വഹിക്കും. സര്വശിക്ഷാ അഭിയാന്റെയും, പൊതുവിദ്യാഭ്യാസവകുപ്പിന്റെയും ആഭിമുഖ്യത്തില്എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ആഘോഷിക്കാനുള്ള ഒരുക്കങ്ങള് പൂര്ത്തിയായിട്ടുണ്ട്. ഉദ്ഘാടനത്തിന് മുന്നോടിയായി വര്ണ്ണ ശബളമായ ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. Courtesy : whatsapp

ഒരു രാജാവ്‌ പരിവാരങ്ങളോടൊപ്പം ഒരു കുളത്തില് കുളിക്കാന് പോയി , അപ്പോള് അവിടെ കുറെ പെണ്കുട്ടികള് കുളിക്കുകയായിരുന്നു , രാജാവ് വരുന്ന

് കണ്ട അവര് കരയിലേക്ക് കയറി , അതില് ഒരു സുന്ദരി ആയ പെണ്കുട്ടിയെ രാജാവിനു ഇഷ്ടമായി .. കുളി കഴിഞ്ഞു കൊട്ടാരത്തില് തിരിച്ചെത്തിയ രാജാവിന്റെ മനസ്സില് നിന്ന് ആ കുട്ടിയുടെ മുഖം മായുന്നില്ല , ആ കുട്ടിയെ കുറിച്ച് അന്വേഷിക്കാന് ഉത്തരവിട്ടു ... ഭടന്മാര് അന്വേഷിച്ചു, അത് ഒരു സുനാര് എന്ന് പറയുന്ന ഒരാളുടെ മകള് ആയിരുന്നു .. രാജാവ്ഭ സുനാറിനെ കൊട്ടാരത്തിലേക്ക്ട വിളിപ്പിക്കാന് ആളെ അയച്ചു... 2 ദിവസം കഴിഞ്ഞു സുനാര് വന്നില്ല , ഒരാഴ്ച്ച കഴിഞ്ഞു സുനാര് വന്നില്ല ,വീണ്ടും ആളെ അയച്ചു അപ്പോള് അയാള് നാട് വിട്ടതായി അറിഞ്ഞു ... രാജാവ് സുനാരിനെ തിരയാന് ഉത്തരവിട്ടു , പക്ഷെ ഒരു മാസം കഴിഞ്ഞിട്ടും സുനരിനെ കിട്ടിയില്ല , സുനാരിനെ കണ്ടു പിടിക്കുന്നവര്ക്ക് രാജാവ് സമ്മാനം പ്രഖ്യാപിച്ചു എന്നിട്ടും സുനരിനെ കിട്ടിയില്ല . അയല്രാജ്യത്തെ രാജാക്കന്മാരോട് സഹായം തേടി എന്നിട്ടും സുനരിനെ കിട്ടിയില്ല .. അവസാനം രാജാവ് ഈ കേസ് cbi ക്ക് കൈമാറാന് തീരുമാനിച്ചു , സിബിഐ അന്വേഷിച്ചു പക്ഷെ സുനരിനെ കിട്ടിയില്ല ,, സുനാരിനു വേണ്ടി രാജാവ് ഒരു പാട് സമയം കളഞ്ഞു , ഈ പോസ്റ്റ്‌ വായിച്ചു നിങ്ങളുടെ സമയം പോയത് പോലെ ചിരിക്കണ്ട : കോപ്പി പേസ്റ...

പ്രിയങ്ക ... അതായിരുന്നു അവളുടെ പേര്. അതിസുന്ദരിയായിരുന്ന അവൾക്ക് തേനിന്റെ നിറമായിരുന്നു

പതിനൊന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന അവളുടെ സൗന്ദര്യമായിരുന്നു, അവനെ അവളിലേക്ക് ആകർഷിച്ചത്.. വൈകിയാണെങ്കിലും അവളും അവനെ ഇഷ്ടപ്പെട്ടുതുട ങ്ങി.. അവര് പ്രണയബദ്ധരായി ഒരു വർഷം പിന്നിട്ടു.. തമ്മില് വിട്ടു പിരിയാന് കഴിയാത്ത അവസ്ഥയോളം എത്തിക്കഴിഞ്ഞിരുന്നു.. അവർ തമ്മിൽ സംസാരിക്കാത്ത ദിവസങ്ങളും കുറവായിരുന്നു... അവളുടെ സ്നേഹം അവനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി.. പ്രശ്നങ്ങളെ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളിൽ മദ്യപിക്കുമായിരുന്ന അവൻ തന്റെ ആ ശീലം എന്നെന്നേക്കുമായി ഉപേക്ഷിച്ചു.. സ്വതവേ മുൻകോപിയായിരുന്ന അവൻ പതിയെ ശാന്തനും സൗമ്യനുമായി മാറി.. ഇരുപത്തഞ്ചുകാരനായ അവന് തന്നേക്കാൾ ഏറെ വയസ്സിന് വ്യത്യാസമുണ്ടെങ്കിലും അവളെത്തന്നെ വിവാഹം ചെയ്യണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു... ഇക്കാര്യം അവന്റെ വീട്ടിൽ പറയേണ്ടി വരും എന്ന സാഹചര്യവും ഉണ്ടായി.. അവളുടെ ഉപരിപഠനത്തേക്കു റിച്ചായിരുന്നു അവന്റെ ഏറ്റവും വലിയ ആകുലത.. അവള് ഉപരിപഠനത്തിനു പോയതിനു ശേഷം അവളുടെ കാര്യം വീട്ടില് പറയാമെന്നും അവന് തീരുമാനിച്ചു.. പെണ്വീട്ടുകാരില് നിന്നും സ്ത്രീധനമോ സ്വര്ണ്ണമോ ഒന്നും അവന് വേണ്ടിയിരുന്നില്ല.. തന്നെപ്പോലെ തന...

ഖമറുൽ ഉലമയും പേരോട് ഉസ്താദും ഇന്ന്

മഗ്ര്രിബിനു ശേഷം വേങ്ങര വലിയോറ ദാറുൽ മആരിഫ് സമ്മേളനത്തിൽ സംബന്ദിക്കുന്നുഏവർക്കും സ്വാഗതം

ഒരു സീറ്റ് മാത്രം ഒഴിവുള്ള ബസ്സിൽ ഇരിക്കാനായി പരസ്പരം തല്ലു കൂടുന്ന രണ്ട് സ്ത്രീകളോട് കണ്ടക്ടർ

നിങ്ങളിൽ ആർക്കാണ് പ്രായം കൂടുതലുള്ളത്,അവർ ഇരിക്കട്ടെ... രണ്ടുപേരും പരസ്പരം നോക്കി..😏 😏 യാത്ര അവസാനിക്കും വരെയും ആ സീറ്റ് ഒഴിഞ്ഞുതന്നെകിടന്നു,,,.😥 😥 😳 ..😃 😄

വലിയോറ സൗഹ്രദവേദി ജിദ്ദയുടെ ആഭിമുഖ്യത്തിൽ 22 മെയ് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക്

എഞ്ചിനിയർ മുഹമ്മദ് ശഹദാബ് നയിക്കുന്ന പ്രവാസികളമായി ബന്ധപെട്ട് മോട്ടിവേഷൻ (എന് എൽ പി ) ക്ലാസും , അഷ്റഫ് വലിയോറ നയിക്കുന്ന ഗാനമേളയും, പ്രസ്തുത ചടങ്ങിൽ വെച്ച് നാസർ പൂക്കയിലിനു യാത്രയപ്പും നൽകുന്നു, എല്ലാ വലിയോറക്കാർക്കും ശറഫിയ്യ ലക്കി ദർബാർ ഹോട്ടലിലേക്കു സ്വാഗതം. Copy to Nazer Pookayil

നിങ്ങള് നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ? നിങ്ങള് നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ? story writer = USMAN iringattiri

story writer = USMAN iringattiri അവളെ നിങ്ങള് ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ? എത്ര വട്ടം അവളുടെ മുടിയിഴകളില് തലോടാറുണ്ട് ? എത്ര പ്രാവശ്യം അവളെ മാറോട് ചേര്ക്കാറുണ്ട് ? അവളുടെ കൈകളില് എത്ര വട്ടം സ്നേഹപൂര്വ്വം പിടിച്ചു ഓമനിക്കാറുണ്ട് ? മുഖത്ത് നോക്കി പുഞ്ചിരിച്ചു സംസാരിക്കാറുണ്ട് ? ചോദ്യങ്ങള് കേട്ട് ഞെട്ടേണ്ട !! ഇത് ഞാന് നിങ്ങളോട് ചോദിക്കുന്ന ചോദ്യം അല്ല ഇന്ന് ജുമുഅ ഖുതുബ യില് ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള് ആണ് !! ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്ക്കായി നിങ്ങള് അവളെ വിളിക്കുന്നു അതെവിടെ ഇതെവിടെ അത് ഇങ്ങോട്ട് കൊണ്ടുവാ അത് താ ഇത് താ നീ എവിടെ പോയി ഇരിക്കുന്നു ഒന്ന് വേഗം വാ തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവളോട്‌ കല്പ്പിക്കുന്നത് എന്തൊക്കെ പറഞ്ഞാണ് നീ അവളോട്‌ കയര്ക്കുന്നത് എന്തിനൊക്കെയാണ് നീ അവളോട്‌ ചൂടാവുന്നത് ? എന്നിട്ടോ ? നീ അവള്ക്കു എന്തെങ്കിലും അങ്ങോട്ട്‌ കൊടുക്കാറുണ്ടോ ? അവളെ ഏതെങ്കിലും വീട്ടു കാര്യത്തില് സഹായിക്കാറുണ്ടോ ? അവളെ എന്തെങ്കിലും കാര്യത്തില് അഭിനന്ദി ക്കാറുണ്ടോ ? യാ ഫാത്തിമാ യാ ഹുര്മാ യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ? ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്  ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*

കൂരിയാട് പനംമ്പുഴ റോഡിൽ വലിയ വാഹനം തട്ടിയതിനെ തുടർന്ന് പൊട്ടിയ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി

കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ്  സ്കൂളിന്  മുൻവശം  വലിയ വാഹനം തട്ടിയതിനെ തുടർന്ന്  ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ്‌ പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും    ഉണ്ടായിരുന്നു

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ്  ഡിജിപിന്നിനുള്ള ഗുണങ്ങൾ?   വരൂ , നോക്കാം.  കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് . ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ്  പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്. ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും .  അഡ്രസ്സ് ഒട്ടും വേണ്ട. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?   സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി ...

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ  ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?  ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയിൽ ഒരു കേസ് വരുമ്പോൾ പോക്കുവരവിന് എന്ത് പ്രാധാന്യമുണ്ട് ?  വളരെ ലളിതമായി പറഞ്ഞാൽ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ മാറ്റം സർക്കാർ രേഖകളിൽ -  അതായത് വില്ലേജ് രേഖകളിൽ തണ്ടപ്പേർ രജിസ്റ്ററിൽ ചേർക്കുന്നതിനെയാണ് പോക്കുവരവ് എന്ന് പറയുന്നത് . നമ്മൾ ഒരു വസ്തു വാങ്ങുമ്പോഴോ , സമ്മാനമായി ലഭിക്കുമ്പോഴോ ,  പിന്തുടർച്ച അവകാശമായി കിട്ടുമ്പോഴോ , അല്ലെങ്കിൽ കോടതി വിധിയിലൂടെ ഒക്കെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ഈ മാറ്റം വില്ലേജ് രേഖകളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് പോക്കുവരവ് എന്ന് പറയുന്നത് .  ഇതിനെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ( Mutation )  എന്നും നിയമപരമായി പറയും .  പോക്കുവരവ് ചെയ്യുന്നതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട് . The Transfer of Registry Rules 1966  എന്ന നിയമമാണ് ഇതിനു അടിസ്ഥാനം .  സാധാരണയായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് എളുപ്പമാണ് . എന്നാൽ പിന്തുടർച്ച അവകാശം പോലുള്ള കാര്യങ്ങളിൽ ആര...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്.

KAKKADAMPOYIL   BUS TIMINGS കക്കാടംപൊയിൽ  മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി,   നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്. ⭕കക്കാടംപൊയിലിലേക്കുള്ള ബസുകളുടെ സമയവിവരം 🔶കോഴിക്കോട് നിന്നും (കുന്നമംഗലം  NIT മുക്കം തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറ വഴി)  ◼️07:10AM,      ◼️03:55PM,   ◼️05:10PM 🔶തിരുവമ്പാടി യിൽ നിന്നും  ◼️07:05AM,   ◼️08:40AM,  ◼️09:05AM,  ◼️09:45AM,  ◼️11:45AM  ◼️12:30PM  ◼️02:00PM  ◼️03:00PM  ◼️04:00PM  ◼️05:45PM  ◼️07:00PM 🔶നിലമ്പൂരിൽ നിന്നും   ◼️06:30AM   ◼️11:30AM   ◼️04:30PM ⭕കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയം  🔶കോഴിക്കോട്ടേക്ക്    ◼️06:40AM    ◼️08:20AM    ◼️10:10AM    ◼️02:10PM 🔶തിരുവമ്പാടിയിലേക്ക്   ◼️08:00AM   ◼️10:50AM   ◼️03:00PM   ◼️04:00PM   ◼️05:00PM...

നീറ്റ്, പ്ലസ് 2, എസ്. എസ്. എൽ. സി ജേതാക്കളെ വെൽഫെയർ പാർട്ടി ആദരിച്ചു.

വലിയോറ : ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ ത്യാറാവണമെന്നും നീതി നിഷേധത്തിനെതിരെ പോരാടാൻ തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. ജാതീയമായ ഉച്ചനീചത്വത്തിനെതിരെയുള്ള വിപ്ലവത്തിന്റെ തുടക്കം വിദ്യാലയങ്ങളിൽ നിന്നാരംഭിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉണർത്തി. വലിയോറ മേഖല വെൽഫെയർ പാർട്ടി,  പ്രദേശത്തു നിന്നും നീറ്റ്, പ്ലസ് ടു, എസ്. എസ്. എൽ. സി, യു. എസ്. എസ്. എൽ. എസ്. എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുപ്പതോളം വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീ ജംഷീൽ. മണ്ഡലം സെക്രട്ടറി പി. റഹീം ബാവയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എ ഇ ഒ മുഹമ്മദ് അലി മാസ്റ്റർ,  വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി കുട്ടിമോൻ, എന്നിവർ പ്രസംഗിച്ചു.    ഡോ. മുഹമ്മദ് ഗദ്ധാഫി, ഹംസ എം. പി, ഡോ. ഇക്ബാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട്‌ എം. പി. അലവി സ്വാഗതവും അബ്ദുൾ നാസർ പറങ...

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

വോയിസ്‌ ഓഫ് വേങ്ങരയുടെ 3ാം വാർഷികം ആഘോഷിച്ചു

വേങ്ങരക്കാരുടെ കൂട്ടായ്മ്മയായ വോയിസ്‌ ഓഫ് വേങ്ങര വാട്സ്ആപ്പ് കൂട്ടായ്മ്മ 3ാം വാർഷികം വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം ജീവ കാരുണ്യ പ്രവർത്തകൻ നാസർ മാനു നിർവഹിച്ചു. അജ്മൽ പുല്ലമ്പലവൻ അദ്യക്ഷത വഹിച്ച ചടങ്ങിൽ കാപ്പൻ മുസ്തഫ സ്വഗതവും, സബാഹ് കുണ്ടുപുഴക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌  കുഞ്ഞി മുഹമ്മദ്‌ എന്ന ടി. കെ പുച്ഛിയാപ്പു, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അസീസ് ഹാജി, സെക്രട്ടറി സൈനുദ്ധീൻ ഹാജി, പാലിയേറ്റിവ് പ്രസിഡന്റ് പുല്ലമ്പലവൻ ഹംസ ഹാജി, ടി കെ ബാവ എന്നിവർ ആശംസഅർപ്പിച്ച പരിപാടിയിൽ  ഉണ്ണിയാലുക്കൽ സൈദലവി ഹാജി നന്ദി പറഞ്ഞു. പരിപാടിയിൽ കഴിഞ്ഞ SSLC,+2 പരീക്ഷകളിൽ ഫുൾ A+ നേടിയ ഗ്രൂപ്പ് മെമ്പർമാരുടെ കുട്ടികളെ ആദരികുകയും ചെയ്തു   ശേഷം ഗ്രൂപ്പ് മെമ്പർമാർ അവധരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. വേങ്ങരയിലെ പഴയ കാല സൗഹൃദം വീണ്ടെടുക്കാൻ വേങ്ങര നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെയും എല്ലാ രാഷ്ട്രീയ-മത -സംഘടനയിൽ ഉള്ള എല്ലാ തരം ആളുകളെയും ഉൾപ്പെടുത്തി രാഷ്ട്രീയ -മത -സംഘടനകൾക്കപ്പുറം സ്നേഹം...