ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏറ്റവും പുതിയ അപ്ഡേറ്റ്

വാടക കെട്ടിടത്തില്‍ നിന്ന് ലഹരി പിടികൂടിയാല്‍ ഉടമയും പ്രതിയാകും'; മുന്നറിയിപ്പുമായി എക്‌സൈസ്; കടുത്ത പ്രധിഷേധം..

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കണ്ണീർ ഉണങ്ങും മുമ്പേ..; എടരിക്കോട് അപകട വളവിൽ ലോറി മതിലിടിച്ച് തകർന്നു; മൂന്നുപേർക്ക് പരിക്ക്..!

കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ്‌ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരാളെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കഴിഞ്ഞദിവസം എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ (രണ്ട്) എന്നിവരാണ് മരിച്ചത്‌. അപകടത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിക്കികയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

Samsarikan kaivulla pakshiyanu myna athukondu samsarikkan kayiyunna chivikalail etavu kuduthal valarthunnathu mynyeanu

                                             MYNA                                                           family=sturnidae                              Samsarikan kaivulla pakshiyanu myna athukondu  samsarikkan kayiyunna chivikalail etavu kuduthal valarthunnathu mynyeanu  prathana myna inagal  (NATTU NYNA’CHEGANNAN MYNA’ KINNARI MYNA’KATTU MYNA’) eannivayanu nattu myna yea thirichariyanulla margam= athiunte kanninu chuttu mulla mancha charmavum  chudukall macha niravum ayirikum maynakalil attavukuduthal samsarikkan kayiyunna myna “kattu myna “ yanu  kattunyna kalku macha adayala kanninte bhakathuninnum pinkay...

എവിടെ പോയ് മലപ്പുറത്ത് ബോർഡ് വെച്ചവർ..

എവിടെ പോയ് മലപ്പുറത്ത് ബോർഡ് വെച്ചവർ.. ലോക കപ്പ് ഒഴിവാക്കി റമദാനിനെ സ്വീകരിക്കാൻ പറഞ്ഞപ്പോൾ എന്തായരുന്നു ഇങ്ങൾ പറഞ്ഞത്.. "ഉസ്താദ് എന്ത് പറഞ്ഞാലെന്താ കപ്പ് ബ്രസീലിനു " തന്നെയെന്നല്ലേ. ....

അറജെന്ടിനയുടെ ആരഥകര്സ്ഥാപിച്ച ഫ്ലാക്സ് ബോർഡ് ഓടികൊണ്ടിരിക്കുകയയിരുന്ന ഇരുചക്രവാഹനത്തിന്റെ മുകളില് വീണു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു fifa 2014

      വലിയോറ : പുത്തനങ്ങടിയില് അറജെന്ടിനയുടെ  ആരഥകര്സ്ഥാപിച്ച  ഫ്ലാക്സ് ബോർഡ് ഓടികൊണ്ടിരിക്കുകയയിരുന്ന ഇരുചക്രവാഹനത്തിന്റെ മുകളില് വീണു വാഹനം  നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാള്കി പരുക്ക് .  ഇന്ന്  ഉച്ചക്ക് 1 മണികയിരുന്നു അപകടം നടന്നത്   റോഡിൻറെ  അരികില് അറജെന്ടിനയുടെ  ആരഥകര്സ്ഥാപിച്ച  ഫ്ലാക്സ് ബോർഡ് പെട്ടന്ന് റോഡിലേക് മരിഞ്ചു വിഴുകയായിരുന്നു .  ഇതിന്റെ  അടിയില് കുടുങ്ങി ഇരുചക്രവാഹന0 മറിയുകയായിരുന്നു.   അപകടത്തിൽ പരികെറ്റ ആളെ  നാടുകാർ ആസ്പത്രിയിൽ ലേക്ക് കൊണ്ടുപോയി . പരിക്ക് നിസാരമാണ്.   2014 ലെ  വേൾഡ് കപ്പ്‌ പ്രമാണിച്ച് മലപ്പുറം ജില്ലയുടെ പലസ്ഥലങ്ങളിലും ഇത്തരം  ഫ്ലാക്സ് ബോർഡുകൾ റോഡിൻറെ ഇരുവസങ്ങളിലും സ്ഥാപിച്ചത് അപകടം ഉണ്ടാകാൻ കരനംയിടുണ്ട്   

രണ്ട് വിമാനങ്ങളുടെ കൂട്ടിയിടി നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ഒഴിവായത്. ഏറ്റവും വലിയ വിമാന ദുരന്തമായി മാറുമായിരുന്ന ഈ നിമിഷങ്ങള്‍

save ചെയ്തു വെച്ചോളൂ നിങ്ങള്ക് ഉപകരപെടും

NEW R -T -O KL-74- KATTAKKAD A KL-75- VARKKALA KL-76- PATHANAPU RAM KL- 77-KONNI KL- 78- KONDOTTY KL -79 -IRITTY KL -80- VELLARIKK UND KL -81- MANJESHWA RAM 

A T M ( automated teller machine ) ഇനിമുതല് വലിയോറയിലും

വലിയോറ ;kerala  gramin  bank ന്റെ A  T  M    ഇനിമുതല് വലിയോറയില്  ലബിയമാണ്.  kerala  gramin  bank ന്റെ വലിയോറ ശഗയുടെ കിയില്  പുത്തനങ്ങടിയിലെ ബാങ്കിന്റെ  തായേ യാണ് A  T  M   സെന്റെര് സ്ഥിതിചെയുന്നത്‌ . ഇത് വലിയോറയിലെ 1st   A  T  M   സെന്റെര് ആണ്  ഇന്ന് രാവിലെ 10 A M  നു ആണ് A  T  M  സെന്ടെരിന്റെ പ്രവര്ത്തനം തുടങ്ങിയത് .  kerala  gramin  bank ന്റെ A  T  M    ല് നിന്നും മറ്റു ബാങ്കുകളുടെ A  T M  കാർഡ്‌ ഉബയോഗിച്ചു പണം പിന്വലികൻ കയിയുന്നതാണ്   സ്ഥലം : പുത്തനങ്ങടിയിൽ നിന്നും കചെരിപടിയിലെക് പോകുന്ന റോഡിൻറെ അരികില് ആണ് A  T  M   സെന്റെര് സ്ഥിതിചെയുന്നത്‌ 

വലിയോറയില് നിന്നും പേരും പാമ്പിനെ ( Reticulate python )പിടികുടി( fifa )

വലിയോറ പണ്ടികശാലയിലെ കടലുണ്ടി പുഴ കടവില്നിന്നാണ് പെരുംപബിനെ  പിടികുടികുടിയത്.  പെരുംപബിനെ കണ്ടയുടനെ    നാടുകാർ പമ്പ് പിടുതകാരൻ ചേറൂർ മുസ്തഫയെ വിവരം അറിയുക്കുകയും മുസ്തഫയുടെ നെതുർത്ഥത്തിൽ നാടുകാർ ചേർന്ന് പാമ്പിനെ പിടിക്കുകയായിരുന്നു . പാമ്പിനെ പിനീട് കാടിൽ കൊടുപോയി വിടയച്ചു .  വലിയോറ യിലുടെ ഒയുകുന്ന കടലുണ്ടിപുഴ  യുടെ തിരങ്ങളിൽ പെരുംപബിനെ കന്നുന്നത് സ്ഥിരം കയിച്ചയന്നു 

VVC VALIYORA

ഈ ഫോടോകണ്ടിട്ടു നിങ്ങള്ക് നിങ്ങളുടെ കണ്ണിനെ വിശ്വാസം ഇല്ലതായോ PHOTO MAGIC

മുകളില് കൊടുത്ത ഫോടോസിലേല് ഒന്ന് ശൂക്ഷിച്ചു നോക്ക് ,ഫോടോസില് കാണുന്ന മാജിക്  പിടികിടികന്നും   അല്ലെ 

കാലവര്ഷം കനത്തു വലിയോറയില് കനത്ത മഴ .കടലുണ്ടിപുഴ നിറഞ്ഞ്ഒഴുകുന്നു

വലിയോറയില് നിന്നും ഇതുവരെ കണ്ടത്തിയ പക്ഷികളുടെ പേര് വിവരങ്ങള് ( birds of VALIYORA )

   1)Red Spurfowl  =   ചെമ്പൻ മുള്ളൻ കോഴി 2)  Indian Peafowl  =  മയിൽ 3Rufous Woodpecker  = ചെമ്പൻ മരംകൊത്തി 4Black-rumped Flameback  =   നാട്ടുമരംകൊത്തി 5White-cheeked Barbet / Small Green Barbet                          = ചിന്നക്കുട്ടുറുവൻ   6Brown headed / Stork billed Kingfisher      =   കാക്ക മീൻകൊത്തി 7White brested / White throated Kingfisher    =     മീൻകൊത്തിച്ചാത്തൻ 8Pied Kingfisher   =   പുള്ളി മീൻകൊത്തി 9  Common / Eurasian / River Kingfisher   =    10 Green Bee Eater   =   നാട്ടുവേലിത്തത്ത 11Asian Koeal / Common Koel    =   നാട്ടുകുയിൽ 12Southern crow pheasant / Greater Coucal     =    ചെമ്പോത്ത് 13 Rose-ringed Parakeet    = മോതിരത്തത്ത 14 Rock Dove / Rock Pigeon / Blue Rock Pigeon             ...

കുട്ടികള്ക് ആവേശം നല്കി A M U P സ്കൂളിൽ പമ്പ് പ്രതര്ഷണം

വലിയോറ : വലിയോറ A  M  U  P  സ്കൂളിൽ ഇന്ന് നടന്ന പമ്പ് പ്രതര്ഷണം കുടികൾക് ആവേശം നല്കി .ഇന്ന് ഉച്ചക്ക് 3.മണിക്കായിരുന്നു പ്രതര്ഷണം പ്രതർശനത്തിന്  പമ്പ് പിടുതകാരൻ ചേറൂർ അബുവിന്റെ  മകൻ   മുസ്തഫ  പ്രതര്ഷനതിന്നു നെതുര്തം നല്കിയത് . പ്രതര്ഷനത്തില് നമുടെ നാടില് സതരനയായി കണ്ടു വരുന്ന ചേര , ,മണ്ഡലി(നിര്കൊലി)യും കുടാതെ   കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നായ  മൂർഖൻ പാമ്പും കുടാതെ എഴുത്താണിമൂർഖൻ ,മണ്ണൂലി പമ്പ് .കേരളത്തില് കാണപെടുന്ന ഏറ്റവും  വലിയ പമ്പ്അയ  പെരുമ്പാമ്പ് തുടങ്ങിയ നിരവതി പാമ്പുകള് പ്രതര്ഷനത്തില് ഉണ്ധയിരുന്നു   .കുടികൾക് പാമ്പുകളെ കുറിച്ചുള്ള ശംഷയങ്ങല്ക് ചേറൂർ അബുവിന്റെ  മകൻ   മുസ്തഫ മറുപടിപറഞ്ഞു .പരിപാടി 4.30 നു അവസാനിച്ചു 

വലിയോറയില് 25000 രൂപ ചിലവില് നിര്മിച്ച സോളാറ് ലൈറ്റ് കത്തിയത് 14 ദിവസതോളം SOLAR

2 അഴിച്ച മുൻപ്  വലിയോറയിലെ  പല അങ്ങടികളിലും ഫിറ്റ്‌ചെയ്ത  സോളാർ ലമ്ഭുകള് 2 അഴിച്ച കൊണ്ട് കേടുവന്നു  1.5 വര്ഷം ഗെരന്റെയും 5 വര്ഷത്തോളം വരന്റിയും നല്കി ഫിറ്റ്‌ ചെയ്ത സോളാർ ലമ്ഭുകള് ആണ് കേടു വന്നത് .25000 രൂപയോളം  ചിലവില് നിര്മിച്ചതാണ് ഈസോളാർ ലമ്ഭുകള് . നാടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം വല സ്ഥലങ്ങളിലെയും സോളാർ ലമ്ഭുകള്  ശരിയകിരിന്നു .എന്നാല് പുത്തനങ്ങടിയിലെ സോളാർ ലന്പു കയിഞ്ഞ ദിവസം കത്തിയില്ല എന്ന പരത്തി ഉയര്നിടുണ്ട് 

വലിയോറഇല് health department ന്റ്റെ മിനൽ പരിശോധന

വലിയോറ :അടക്കപുര A M U P സ്ക്കൂളിനു അടുത്തുള്ള കടകളില് ഇന്ന് വഴുകുംനേരം  4.30 നു ആയിരുന്നു പരിശോധന .പരിശോധനയില് ഒരു കടക്പിഴ ചുമത്തി . സ്കൂളുകളുടെ 100 മിറർ ചുറ്റളവില് സിഗരറ്റ് വില്പന  കുറ്റകരം  ആണ് എന്നിരിക്കെ അടക്കപുരയിലെ പലകടകളിലും വില്പന നടത്തുന്നു എന്ന് പൊതുവേ പരാതി ഉയര്ന്നിരിന്നു

KERALA funny accident video

 

beach ബീച്ചില് എന്ത് തോനിവസവും ആവാം അന്നാണ് പൊതുവെ ഉള്ള ധാരണ. ഈ വീഡിയോ അത് ശരിയാണ് എന്ന് തെളിയിക്കുന്നു . ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്

   

ATM counter നുള്ളില്‍ ആക്രമികപെട്ടാല്‍ എന്താ ചെയ്യേണ്ടത് എന്ന്‍ പലര്‍ക്കും അറിയില്ല ...ഇത് ഒന്ന്‍ വായിച്ചു നോക്ക്

ഇനിമുതല് നിങ്ങളുടെ Gmail ഹാക്ചെയും എന്ന് പെടികേണ്ട How To secure Gmail Account from Hackers?

Do u want to know that how can we secure our account from hackers, then just follow the steps and make ur account secure from hackers.. Its a 2 Step verification method by doing this when u login ur account, Gmail Send a verification code in ur mobile , just enter that code in login time, u have to do this in every loging time bcoz Gmail send u a new Uniqe Code in evry Login. 1- Login to Gmail 2- account settings 3- security 4- now start step to verification and give him ur mobile no.. Thats all..

നിങ്ങള്ക് അറിയാമോ Tv9 Gujarati ചാനലിൽ വാർത്ത‍ വന്ന ഈ വലിയോറകാരനെ READ MORE

            നിങ്ങള്ക് അറിയാമോ  Tv9 Gujarati  ചാനലിൽ വാർത്ത‍ വന്ന ഈ വലിയോറകാരനെ

വലിയോറ :അടക്കപുര പടിക്കപറയില് വാഹനാപകടം 1ഒരാള്ക് പരുക്ക്

  മുതലമാട്‌നിന്നും  വെങ്ങരയിലെക് സാധനങ്ങളുമായി പോകുകയായിരുന്ന കൊട്ടവണ്ടി പടിക്കപറയിലെ വളവിലെ മതിലിൽഇടിച്ചു എതിർ ഭാകതിലുടെ വരുകയായിരുന്ന സ്കൂള്ബസിമെലെകു      മറിയുകയായിരുന്നു . അപകടത്തില് ഒരാള്ക് പരുകെറ്റു.വയുകും നേരം 5.pm നു ആയിരുന്നു അപകടം. അപകടം കാരണം കുറെ സമയം റോഡ്‌ ബ്ലോക്ക്‌ ആയതിനാൽ പലസ്ഥലത്ത് നിന്നും സ്കൂള് കയിഞ്ഞു വരുകയായിരുന്ന കുടികള് ബ്ലോക്കിൽ കുടുങ്ങി . പോലിസ് വന്നതിനു ശേഷംആണ്  റോഡ്‌ യാത്ര യോഗ്യമകിയത്     റോഡിന്റെ വളവും ,  റോഡിന്റെ മറുഭാകതുനിന്നും വരുന്ന വാഹനങ്ങളെ കാണാത്തതും,റോഡിൻറെ അരികിലെ വൈതുതി പോസ്റ്റും  ആണ് അപകടത്തിനു പ്രതാന കാരണം . ഇവിടെ ഇതിനു മുന്പും ഒരുപാടു അപകടങ്ങള് നടന്നിടുണ്ട്  

1930 മുതല് 2010 വരെയുള്ള FIFA WOLD CUP വിജയികള്

1930 > Uruguay 1934 > Italy 1938 > Italy 1950 > Uruguay 1954 > Germany 1958 > BRAZIL 1962 > BRAZIL 1966 > England 1970 > BRAZIL1 1974 > Germany 1978 > Argentina 1982 > Italy 1986 >Argentina 1990 > Germany 1994 > BRAZIL 1998 > France 2002 > BRAZIL 2006 > Italy 2010 > Spain 2014 > ? ? ? ?

FIFA WOLD CUP മത്സരം മലപ്പുറതോ അല്ല ബ്രസിലിലോ

ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നാടും നഗരവും ഒരുങ്ങി ക്കഴിഞ്ഞു....എങ്ങും ഫ്ലക്സ് ബോര്‍ഡുകളും കൊടികളും അലങ്കരിച്ച വാഹനങ്ങളും ....കാല്‍പന്തു കളിയെ ഇത്രത്തോളം നെഞ്ചിലേറ്റിയ ഒരു ജില്ല വേറെ ഏതുണ്ട്....നമ്മുടെ ''മലപ്പുറം ''അല്ലാതെ ... ഓരോ ചെറിയ അങ്ങാടിയിലും വലിയ വലിയ ഫ്ലക്സ് ബോര്‍ഡുകളും കൊടികളും തുങ്ങികിടകുന്നത് ഈപ്പോ സതാരണ യാണ് അത് പോലെ എല്ലാ ഗ്രൌണ്ടിലും അറ്ച്ചന്റെന , ബ്രസീല്  ടിമുകളുടെ ജൈസി അണിഞ്ഞു ഫുഡ്‌ബാള് കളിയന്നു  മലപ്പുറതുകാരുടെ   ഓരോകരിയങ്ങള്  സ്നേഹം പ്രകടിപിക്കാൻ എന്ത് ചെയാനും മടിയില്ലാത്ത ഇത്തരം മാനുഷരെ  മലപ്പുറതല്ലാതെ  വേറെ എവിടെ  എങ്കിലും കാണുമോ ...........?

12 വർഷമായി വലിയോറയില് വിഗസനം ഒന്നും ഇല്ലേ ?

മുകളില  കൊടുത്ത ഫോട്ടോ വലിയോറ അടക്കപുരയുടെ 12 കൊല്ലം  മുന്പെടുത്ത ഫോട്ടോ ആണ് എന്ന് പറഞ്ഞു ഫൈസ്ബൂകില് കാണുന്ന ഫോട്ടോയാണ്  ഈ ഫോട്ടോയും  ഇപോയെതെ അടക്കപുരയും നമകൊന്നു  താരതമ്യം ചെയ്തു നോകം      1 ഫോട്ടോയില് ഇടതു ബകത്തു കാണുന്ന മതില് നിര്മിചിരികുന്നത് മണ്ണ് കൊണ്ടാണ്  എന്നാല് ഇതത് സിമാന്ടാണ്  2 ഫോട്ടോയിലെ റോഡ്‌  വളരെ വീതി കുറഞ്ഞതാണ് എന്നാല് ഇപോയാതെ റോഡ്‌ വീതികുടിയ റബർറാസ് റോഡ്‌ ആണ്  3 ഫോട്ടോയില് ബസ്‌സ്റ്റൊപിന്റെ  അടുത്ത്  ഒരു മരം കാണുന്നു എന്നാല് ഇന്ന് അത് അവിടെ ഇല്ല  4 ഇന് ഫോട്ടോയുടെ വലതു ഭാകത്തു ഒരു മതിലുണ്ട്  5 ഈ ഫോട്ടോയില് കാണുന്ന കേടിടങ്ങള്  ഒരു മറ്റവും സംഭാവികാതെ  അത് പോലെ  ഇന്നും   നമുക്ക്  കാണാൻ കയിയുന്നു      12 കൊല്ലം  മുന്പെടുത്ത ഫോട്ടോ ആണ് എന്ന് പറഞ്ഞു ഫൈസ്ബൂകില് കാണുന്ന ഫോട്ടോ ശരിയനങ്കില്  ഞാൻ ഒന്ന് ചോതിചോട്ടാ    ഇതുപോലെ യാണോ വലിയോറയിലെ മുയുവാൻ സ്ഥലങ്ങളുടെ യും അവസ്ഥ (വികസനം ഒന്നും ഇല്ലേ ?)

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്… ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു… കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു… ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളു...

കണ്ണീർ ഉണങ്ങും മുമ്പേ..; എടരിക്കോട് അപകട വളവിൽ ലോറി മതിലിടിച്ച് തകർന്നു; മൂന്നുപേർക്ക് പരിക്ക്..!

കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ്‌ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരാളെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കഴിഞ്ഞദിവസം എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ (രണ്ട്) എന്നിവരാണ് മരിച്ചത്‌. അപകടത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിക്കികയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ' ; നഗരത്തിൽ പലയിടത്തും അജ്ഞാത പോസ്റ്റർ

മലപ്പുറം: മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്റര്‍. 'മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?' എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ വിവരങ്ങളും പോസ്റ്ററിലില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂള്‍ബാറിന്റെ പരസ്യമാണ് എന്നാണ് സൂചന.

കടലുണ്ടി പുഴയിൽ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ.

തിരൂരങ്ങാടി കടലുണ്ടി പുഴ യിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം... ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു... കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു... ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം...

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.

 വേങ്ങര ബസ് സ്റ്റാൻ്റിൽ പുതുതായി നിർമ്മിച്ച സീതി ഹാജി സ്മാരക ഷോപ്പിംഗ് കോംപ്ലക്സും ബസ് വെയിറ്റിംഗ് ഷെഡും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ടി.കെ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ  ഹസീന ബാനു സി.പി, ആരിഫ മടപ്പള്ളി, മറ്റു ജനപ്രതിനിധികൾ, എ.കെ.എ നസീർ, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി, ഓവർസിയർ കൃഷണൻ കുട്ടി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 65 ലക്ഷം രൂപ തനത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

മൂന്നിയൂരിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്നലെ  ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് തിങ്കളാഴ്ച ഖബറടക്കും.

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

വീടുകളിലെ പ്രസവം- തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും മത നേതാക്കളുടെ യോഗത്തില്‍ സമവായം

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത മതനേതാക്കളുടെ യോഗത്തില്‍ സമവായം. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന ക്യാംപയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.  ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്കർഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെയോ പിൻബലമില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെയും ജില്ലാഭരണ കൂട...