ക്യാമ്പില്‍ നേരത്തെ തന്നെ കല്ലേറു കഴിഞ്ഞ് മുടിയെടുത്ത് കുളിയും
മുഷിഞ്ഞ ഇഹ്‌റാം ഡ്ര്സില്‍ നിന്ന് മാറുകയും ചെയ്‌ത് ഹജ്ജിന്റെ പ്രധാന
കർമ്മങ്ങള്‍ കഴിഞ്ഞ സംതൃപ്‌തിയിലാണ് ഞങ്ങള്‍ 'അല്‍ മബ്‌റൂക്ക്
ഗ്രുപ്പിലെത്തിയ ഹാജി മാർ.ഞങ്ങളുടെ തൊട്ടടുത്ത ടെന്റുകളില്‍
മറ്റുഗ്രൂപ്പുകളും അതുപോലെതന്നെ, സാധാരണ അറഫയില്‍നീന്നും
തിരിച്ചെത്തിയാല്‍ മുഴുവന്‍ ആളുകളുമെത്തിയോ; ഹജ്ജിലെ ഏറ്റവും
പ്രയാസകരമെന്നു വിശേഷിപ്പിക്കാവുന്ന അറഫ—മുസ്‌ദലിഫ മിന യാത്ര
എങ്ങിനെയൊക്കെയായിരൂന്നു ഇവയൊക്കെ പരസ്‌പരം ഫോണ്‍ ചെയ്‌തു അനേ്വഷിക്കുന്ന
പതിവുണ്ട്.ആ തിരക്കിലായിരുന്നു ഞാനടക്കമുള്ള ഗ്രൂപ്പ്
ലീഡേർസ്.അപ്പോഴാണ് നാട്ടില്‍ നിന്ന് വിളിയെത്തുന്നത്.ടിവിയില്‍
ഫ്‌ളാഷ് ന്യുസ് കാണുന്നു.മിനയില്‍ തിരക്കില്‍ പെട്ട് അനേകം
പേർമരിച്ചതായി പറയുന്നു.നിങ്ങള്‍ ഒക്കെ എവിടെ ഞങ്ങള്‍ സുരക്ഷിത
സ്‌ഥാനത്താണെന്ന് മറുപടി നല്‍കി കൊണ്ടെയിരുന്നു,ഹാജിമാരുടെ
ബന്ധുക്കളെല്ലാം വിളിക്കുന്നുണ്ടായിരുന്നു.പിന്നീട് ഞാഌം ചെറുപ്പക്കാരായ
ചില ഹാജിമാരും ഈ അപകട സ്‌ഥലം കാണുന്നതിഌ വേണ്ടി പോയി,ഒരിക്കലും ഇതു
പോലൊരു രംഗം കാണാന്‍ ആർക്കും ഗതിവരാതിരിക്കട്ടെ,ഞാഌം ഒരാളും കൂടെ 223
മയ്യിത്തുകളെണ്ണി തീരുന്നില്ല സൗദി പോലീസ്. ബലദിയ
(മുനിസിപാലിറ്റി)പണിക്കാർഈ രണ്ടു പേർ വീതം മയ്യിത്ത്
സ്‌ട്രെച്ചറിലേക്ക് കോരിയിട്ട് റോഡില്‍ കിടത്തുന്നു,ഒരു ഭാഗത്ത്
വാഹനങ്ങളില്‍ കയറ്റികൊണ്ടു പോവുന്നു. മണിക്കൂറുകള്‍ക്കു ശേഷവുംഅടുത്ത
ടെന്റുകളിലും റോഡരികിലും അവശരായികിടക്കുന്നവരെ മെഡിക്കല്‍ സംഘം
പരിശോധിച്ച് ആംബുലന്‍സിലേക്ക് കയറ്റി കൊണ്ടു പോവുന്നു.ഹൃദയഭേദകരമായ
രംഗം,ഇഹ്‌റാമില്‍ ഏല്ലാം നാഥനിലർപിച്ച അവർക്ക് അല്ലാഹു സ്വർഗത്തിന്റെ
കവാടം തുറന്നു വെച്ചിരിക്കും തീർച്ച.അന്നു പെരുന്നാള്‍ ആഘോഷിക്കേണ്ട
അവരുടെ കുടൂം ബത്തിന്റെ സ്‌ഥിതിയെന്ത്. അല്ലാഹു ക്ഷമിക്കാഌം
സഹിക്കാഌമുള്ള കഴിവ് നല്‍കട്ടെ. മഌഷ്യന്‍ എത്ര പ്രഗല്‍ഭനെന്നു
നടിച്ചാലും പാറ്റകളെ പോലെയുള്ള ആയുസാണവഌള്ളതെന്ന് ബോധ്യപെടുത്തുന്ന ഈ
സംഭവത്തില്‍ മരിച്ചവർ വളരെക്കൂടുതലാണ്, ഇനിയും
കണ്ടെത്താത്തവരുണ്ട്.തിരിച്ചറിയാത്ത അനേകമുണ്ട്,ഒരു നിമിഷത്തിലെ ചെറിയ
അശ്രദ്ധ വരുത്തിയ അപകടം 100ല്‍ താഴെ മീറ്റർ ദൂരെയുള്ള സൂഖുല്‍അറബ്,ജൗഹറ
റോഡുകളാണെങ്കില്‍ ഇന്ത്യക്കാരായിരിക്കും മരണപെടുന്നവരില്‍
കൂടുതല്‍.അല്ലാഹുവിന്റെ തീരുമാനത്തെ മറി കടക്കാന്‍ ഒരു
സുരക്ഷക്കുമാവില്ല.നമുക്ക് പ്രാർത്ഥിക്കാം....നല്ലതിഌ വേണ്ടി,
എംഎ.അസീസ് . സോഷ്യല്‍ വേങ്ങര.
മുഷിഞ്ഞ ഇഹ്‌റാം ഡ്ര്സില്‍ നിന്ന് മാറുകയും ചെയ്‌ത് ഹജ്ജിന്റെ പ്രധാന
കർമ്മങ്ങള്‍ കഴിഞ്ഞ സംതൃപ്‌തിയിലാണ് ഞങ്ങള്‍ 'അല്‍ മബ്‌റൂക്ക്
ഗ്രുപ്പിലെത്തിയ ഹാജി മാർ.ഞങ്ങളുടെ തൊട്ടടുത്ത ടെന്റുകളില്‍
മറ്റുഗ്രൂപ്പുകളും അതുപോലെതന്നെ, സാധാരണ അറഫയില്‍നീന്നും
തിരിച്ചെത്തിയാല്‍ മുഴുവന്‍ ആളുകളുമെത്തിയോ; ഹജ്ജിലെ ഏറ്റവും
പ്രയാസകരമെന്നു വിശേഷിപ്പിക്കാവുന്ന അറഫ—മുസ്‌ദലിഫ മിന യാത്ര
എങ്ങിനെയൊക്കെയായിരൂന്നു ഇവയൊക്കെ പരസ്‌പരം ഫോണ്‍ ചെയ്‌തു അനേ്വഷിക്കുന്ന
പതിവുണ്ട്.ആ തിരക്കിലായിരുന്നു ഞാനടക്കമുള്ള ഗ്രൂപ്പ്
ലീഡേർസ്.അപ്പോഴാണ് നാട്ടില്‍ നിന്ന് വിളിയെത്തുന്നത്.ടിവിയില്‍
ഫ്‌ളാഷ് ന്യുസ് കാണുന്നു.മിനയില്‍ തിരക്കില്‍ പെട്ട് അനേകം
പേർമരിച്ചതായി പറയുന്നു.നിങ്ങള്‍ ഒക്കെ എവിടെ ഞങ്ങള്‍ സുരക്ഷിത
സ്‌ഥാനത്താണെന്ന് മറുപടി നല്‍കി കൊണ്ടെയിരുന്നു,ഹാജിമാരുടെ
ബന്ധുക്കളെല്ലാം വിളിക്കുന്നുണ്ടായിരുന്നു.പിന്നീട് ഞാഌം ചെറുപ്പക്കാരായ
ചില ഹാജിമാരും ഈ അപകട സ്‌ഥലം കാണുന്നതിഌ വേണ്ടി പോയി,ഒരിക്കലും ഇതു
പോലൊരു രംഗം കാണാന്‍ ആർക്കും ഗതിവരാതിരിക്കട്ടെ,ഞാഌം ഒരാളും കൂടെ 223
മയ്യിത്തുകളെണ്ണി തീരുന്നില്ല സൗദി പോലീസ്. ബലദിയ
(മുനിസിപാലിറ്റി)പണിക്കാർഈ രണ്ടു പേർ വീതം മയ്യിത്ത്
സ്‌ട്രെച്ചറിലേക്ക് കോരിയിട്ട് റോഡില്‍ കിടത്തുന്നു,ഒരു ഭാഗത്ത്
വാഹനങ്ങളില്‍ കയറ്റികൊണ്ടു പോവുന്നു. മണിക്കൂറുകള്‍ക്കു ശേഷവുംഅടുത്ത
ടെന്റുകളിലും റോഡരികിലും അവശരായികിടക്കുന്നവരെ മെഡിക്കല്‍ സംഘം
പരിശോധിച്ച് ആംബുലന്‍സിലേക്ക് കയറ്റി കൊണ്ടു പോവുന്നു.ഹൃദയഭേദകരമായ
രംഗം,ഇഹ്‌റാമില്‍ ഏല്ലാം നാഥനിലർപിച്ച അവർക്ക് അല്ലാഹു സ്വർഗത്തിന്റെ
കവാടം തുറന്നു വെച്ചിരിക്കും തീർച്ച.അന്നു പെരുന്നാള്‍ ആഘോഷിക്കേണ്ട
അവരുടെ കുടൂം ബത്തിന്റെ സ്‌ഥിതിയെന്ത്. അല്ലാഹു ക്ഷമിക്കാഌം
സഹിക്കാഌമുള്ള കഴിവ് നല്‍കട്ടെ. മഌഷ്യന്‍ എത്ര പ്രഗല്‍ഭനെന്നു
നടിച്ചാലും പാറ്റകളെ പോലെയുള്ള ആയുസാണവഌള്ളതെന്ന് ബോധ്യപെടുത്തുന്ന ഈ
സംഭവത്തില്‍ മരിച്ചവർ വളരെക്കൂടുതലാണ്, ഇനിയും
കണ്ടെത്താത്തവരുണ്ട്.തിരിച്ചറിയാത്ത അനേകമുണ്ട്,ഒരു നിമിഷത്തിലെ ചെറിയ
അശ്രദ്ധ വരുത്തിയ അപകടം 100ല്‍ താഴെ മീറ്റർ ദൂരെയുള്ള സൂഖുല്‍അറബ്,ജൗഹറ
റോഡുകളാണെങ്കില്‍ ഇന്ത്യക്കാരായിരിക്കും മരണപെടുന്നവരില്‍
കൂടുതല്‍.അല്ലാഹുവിന്റെ തീരുമാനത്തെ മറി കടക്കാന്‍ ഒരു
സുരക്ഷക്കുമാവില്ല.നമുക്ക് പ്രാർത്ഥിക്കാം....നല്ലതിഌ വേണ്ടി,
എംഎ.അസീസ് . സോഷ്യല്‍ വേങ്ങര.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ