പണി നടന്നുകൊണ്ടിരിക്കുന്ന ഒരു
കെട്ടിടം...മുകളിൽ നിന്നും സൂപ്പർവയ്സർ
താഴെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന
പണിക്കാരനോട് എന്തോ പറയാൻ
വേണ്ടി വിളിച്ചു..എന്നാൽ
തിരക്കിലും ബഹളത്തിലും പെട്ട
പണിക്കാരന് അത് കേൾക്കാൻ
സാധിച്ചില്ല.വിളിച്ചു വിളിച്ചു
മതിയായപ്പോൾ സൂപ്പർവയ്സർക്ക്
ഒരാശയം തോന്നി..അടുത്ത് ഒരു ചെറിയ
കല്ല് കിടക്കുന്നു..അതെറിഞ്ഞു
നോക്കിയാലോ? വേണ്ട.അയാൾക്ക്
വേദനിചെങ്കിലോ? വേറൊരു
പണി ചെയ്യാം..ഉടനെ അയാൾ
പോക്കെറ്റിൽ നിന്നും 50 രൂപ
നോട്ടെടുത്ത് താഴെ ഇട്ടു..കാശ്
കാണുമ്പോൾ പണിക്കാരൻ മുകളിലേക്ക്
നോക്കാതിരിക്കില്ല എന്നായിരുന്നു
അയാളുടെ കണക്കു കൂട്ടൽ..രൂപ താഴെ വന്നു
വീണു..5o രൂപ കണ്ട പണിക്കാരൻ
ചുറ്റും നോക്കി..ആരും കാണുന്നില്ലെന്ന്
ഉറപ്പുവരുത്തിയ ശേഷം അത് എടുത്തു..ഇത്
കണ്ട് സൂപ്പർവയ്സർ ഞെട്ടിപ്പോയി..എ
ന്നാൽ ശരി...500 രൂപ ഇട്ടു നോക്കാം..500
രൂപ കണ്ടാൽ താഴെ വീഴുന്നത് കണ്ടാൽ
എന്തായാലും അദ്ദേഹം മുകളിലേക്ക്
നോക്കാതിരിക്കില
്ല.അങ്ങനെ ഇപ്രാവശ്യം 500 രൂപ എടുത്ത്
താഴെ ഇട്ടു.പണിക്കാരൻ ഇപ്പോൾ
മുകളിലേക്ക് നോക്കും എന്ന് കരുതിയ
സൂപ്പർവയ്സർക്ക്
വീണ്ടും തെറ്റി..നോക്കിയില്ലെന്നു
മാത്രമല്ല,
ആ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി