ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വലിയോറ വി പി കൊപ്പം2011ൽ വലിയോറ ദേശത്തിൽ പ്രസിദ്ധികരിച്ചത്

1946-ലാണ് വലിയോറ വി. പി മൊയ്‌ദീൻ കുട്ടിയുടെ ജനനം. ആദ്യകാലത്ത്‌ 
 ഇദ്ദേഹത്തിന്റെ രചനകൾ ഈ പേരിലായിരുന്നു. പിന്നീട്, ഡി.സി കിഴക്ക മുറിയാണ് വലിയോറ വി.പി എന്ന് ചുരുക്കിയതി. ഓത്തുപള്ളിയിൽ തുടങ്ങി കലാലയ വിദ്യാഭ്യാസം 1965-ൽ ടി ടി സി ചെയ്തു പൂർത്തിയാക്കി. പിന്നീട് അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു തുടങ്ങി. 35 വർഷത്തെ അധ്യാപനജീവിതത്തിന് ശേഷം 2002-ൽ  വിരമിച്ചു.

നാല് പതിറ്റാണ്ടിലേറെക്കാലമായി സാഹിത്യ രംഗത്ത് വലിയോറ വിപി സജീവ മാണ്. ഹൈസ്കൂൾ വിദ്യഭ്യാസ കാലത്തും ദേശപ്രഭ വായനശാലയുമായി ബന്ധപ്പെട്ടും ഉണ്ടായിരുന്ന കയ്യെഴുത്ത് പ്രതികളിലൂടെ യായിരുന്നു തുടക്കം. ആദ്യകാലത്ത് തന്നെ കുട്ടികൾക്ക് വേണ്ടിയുള്ള രചനകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 1964 ജൂൺ മാസ ചിലമ്പൊലി മാസികയിൽ ആദ്യമായി കഥ പ്രസിദ്ധികരിച്ചു. മണ്ടൻവാസ് എന്നായിരുന്നു ആ കഥയുടെ പേര്. പിന്നീടിങ്ങോട്ട് മലയാളത്തിലെ ഭൂരിഭാഗം ബാലപ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ രചനകൾ വന്നു.

500ൽ അധികം ബാലകഥകൾ, 10 ബാലനോവലുകൾ, 20-ഓളം ബാലകവിത കൾ, ചിത്രകഥകൾ, തുടങ്ങിയവ അദ്ദേഹ ത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആകാശവാണി കോഴിക്കോട് നിലയം 40-ഓളം ചെറുകഥകൾ സംപ്രേഷണം ചെയ്തു. തന്റെ കഥകൾക്ക് വേണ്ടി വരച്ച ചിത്രങ്ങളിലൂടെ ആ കലയിലും ആദ്ദേഹം വ്യക്തിത്വം പതിപ്പിച്ചിട്ടുണ്ട്. പക്ഷെ, വലി യോഗക്കാർ വളരെ വൈകിയാണ് അദ്ദേഹ ത്തെ മനസ്സിലാക്കിയത്. കുടുംബ മാധ്യമം പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ അദ്ദേ ഹത്തിന്റെ രചനകൾ തുടർച്ചയായി വന്ന്
തുടങ്ങിയപ്പോഴായിരുന്നു അത്. വലിയോറ സൗഹൃദ വേദി പുറത്തിറക്കുന്ന വലിയോറ ദേശം സുവനിറിന് വേണ്ടി, വലിയോറയെക്കുറിച്ചും അതിന്റെ സംസ്കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും അറിയാനാണ് ഞാൻ വി.പി. മാഷിന്റെ അടുക്കലെത്തിയത് ബാലസാഹിത്യത്തിനപ്പുറത്ത് നമ്മുടെ നടി നെക്കുറിച്ചും അദ്ദേഹത്തിന് ഒരുപാട് പറയാ നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംസാര ത്തിലേക്ക് നിങ്ങളെ ക്ഷണിച്ചുകൊണ്ട്  ഓരോ കാര്യങ്ങൾ ചോദിച്ചു .


വലിയോറ എന്ന പേരിന്റെ ഉത്ഭവം എവിടെ നിന്നാണ്?

മലബാറിലെ മറ്റ് പ്രദേശങ്ങളെ അപേ ക്ഷിച്ച് വലിയോറയിൽ കുന്നും കുണ്ടും കുറ വാണ്. തട്ടാഞ്ചേരി മലപോലെയുള്ള ചില കുന്നുകളെ മാറ്റിനിർത്തിയാൽ, നിവർത്തിവെ ച്ചൊരു പായ പോലെ നമ്മുടെ നാട് പരന്ന് കിട ക്കുകയാണ് എന്ന് കാണാനാകും. അതായത്, പുഴക്കും പാടത്തിനുമിടയിൽ വീടുവെക്കാനു തകുന്ന തരത്തിൽ വിസ്തൃതമായി കിടക്കുന്ന പ്രദേശമായിരുന്നു വലിയോറ, ഇന്ന് വലിയോ റയുടെ പല ഭാഗങ്ങളും ഇനിയൊരു ഇടമി ല്ലാത്ത വിധം വീടുകളാൽ നിറഞ്ഞിട്ടുണ്ട്. എന്നാൽ കാലങ്ങൾക്ക് മുൻപ്, അതായത് വലിയോറ എന്ന പേരിന്റെ ഉത്ഭവകാലത്ത്, ഇത്തരത്തിൽ ജനനിബിഢമാകാതെ വിശാല മായി പരന്ന് കിടന്നിരുന്ന ഒരു പ്രദേശമായി രുന്നു വലിയോറ എന്ന് നമുക്ക് ഊഹിക്കാനാ കും. നമ്മുടെ പ്രദേശത്തിന്റെ സവിശേഷമായ ഈ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ടായിരി ക്കണം വലിയോറ എന്ന പേര് രൂപപ്പെട്ടിട്ടുള്ള

"തു' എന്ന പദത്തിന് "തുറസ്സായ സ്ഥലം' എന്ന ഒരു അർത്ഥമുണ്ട്. വലിയ തുറ എന്ന് പറഞ്ഞാൽ വിസ്തൃതമായ തുറസ്സായ സ്ഥലം. ഒരു കാലത്ത് അത്തരത്തിലായിരുന്ന നമ്മുടെ നാടിനെ, അല്ലെങ്കിൽ നാടിലെ ഒരു ഭാഗത്തെ 'വലിയ തുറ' എന്ന് വിളിച്ച് തുടങ്ങി യതായിരിക്കാം. പിന്നെ കാലക്രമേണ വലിയ തുറ എന്നത് ലോപിച്ച് വലിയോറ എന്നായതാ യിരിക്കാം. പിന്നീട് ഈ പ്രദേശത്തിന്റെ അതിർത്തി നിർണ്ണയിച്ചപ്പോൾ ഇന്ന് നമുക്കറി യാവുന്നത് പോലെ, വിശാലമായ ഈ പ്രദേശം മൊത്തത്തിൽ വലിയോറ എന്ന പേരിൽ തന്നെ അറിപ്പെട്ടു.

വലിയോറയുടെ ഉത്ഭവത്തെക്കുറിച്ച് പറയുമ്പോൾ വലിയ ഉറ' എന്ന പദവും പരാ മർശിക്കാറുണ്ട്. 'ഉറ' എന്ന പദത്തിന് പാർപ്പി ടം, ഗുഹ തുടങ്ങിയ അർത്ഥങ്ങളുമുണ്ട്. നമ്മുടെ നാട്ടിൽ വലിയൊരു വീടുണ്ടായി രുന്നു അതുകൊണ്ട് ഈ പേരുണ്ടായി എന്ന് ഊഹിക്കാനാകും. പക്ഷെ, അത്രയും പ്രൗഢവും ഗംഭീരവുമായ ഒരു വീട് വലി യോറയിൽ ഉണ്ടായിരുന്നു എന്ന് വിശ്വസി ക്കാൻ കാരണങ്ങളൊന്നുമില്ല.

എൻ.പി മുഹമ്മദ് മമ്പുറം നേർച്ച പശ്ചാത്തലമാക്കി എഴുതിയ കഥയിൽ നമ്മുടെ നാടിനെ വാ' എന്ന് പരാ മർശിച്ച് കാണാം. നമ്മുടെ അയൽപ്രദേശ ത്തുള്ളവർ ഈ നാടിനെപലപ്പോഴും അങ്ങ നെയാണ് വിളിക്കുന്നത്. വലിയോറ എന്നത് വീണ്ടും ലോപിച്ച് വല്ലോം ആയതാണ് എന്ന് കരുതാം. എന്നാൽ വല്ലോം എന്ന യഥാർത്ഥ പേര് ഇത്തിരി പരിശ്കരിച്ച് വലി യോറ എന്നാക്കിയതാണ് എന്നും കരുതാനാ കും. ഇതെല്ലാം ഊഹങ്ങൾ മാത്രമാണ്. ഈ നാടിന്റെ പേരിന്റെ ഉത്ഭവം വിവരിക്കുന്ന ചരിത്ര രേഖകൾ ലഭ്യമായിട്ടുള്ളതായി എനി ക്കറിയില്ല. ചരിത്രം രേഖപ്പെടുത്തി വെക്കുന്ന കാര്യത്തിൽ നമ്മുടെ നാട് ഇതുവരെ ഒരുപാട് പിറകിലായിരുന്നു എന്നാണ് ഞാൻ കരുതുന്നത്.
തുടരും

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുന്നതിനുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് സെല്‍ (എം.സി.എം.സി) മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.  ഇലക്ട്രണിക് മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനു പുറമെ, മാധ്യമങ്ങളില്‍ വരുന്ന പെയ്ഡ് ന്യൂസ്, പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങിയവയുടെ നിരീക്ഷണമാണ് സെല്ലിന്റെ പ്രധാന ചുമതല. പത്രങ്ങള്‍, ആനുകാലികങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, റേഡിയോ, സ്വകാര്യ എഫ്.എം ചാനലുകള്‍, സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിന് വിധേയമാക്കും. പെയ്ഡ് ന്യൂസ് സംബന്ധമായി ലഭിക്കുന്ന പരാതികളും എം.സി.എം.സി പരിശോധിക്കും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായ ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍

പുത്തനത്താണിയിൽ വൻ തീപിടിത്തം LIVE VIDEO

പുത്തനത്താണി ടൗണിൽ വൻ തീപിടുത്തം നിരവധി കടകൾ കത്തി നശിച്ചു `പുത്തനത്താണി തിരുനാവായ റോഡ് ജംഗ്ഷനിലാണ് തീ പിടുത്തം ഉണ്ടായത്` നിരവധി സ്ഥാപനങ്ങൾ കത്തി നശിച്ചു രാത്രി 7. 15 ഓടെയാണ് തീ പിടിച്ചത് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് നാട്ടുക്കാരുടെ അവസരോചിതമായ ഇടപെടലിൽ വൻ തീ പിടുത്തം ഒഴിവായി.. തീ പൂർണമായും അണച്ചു.

കൊയ്ത, കൊയ്‌മ,koima,koitha

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല.

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm