ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം; വിവിധയിടങ്ങളിൽ വെള്ളക്കെട്ട്


സംസ്ഥാനത്ത് കനത്ത മഴയിൽ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. പല ജില്ലകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മണിക്കൂറുകളോളം തുടർച്ചയായി പെയ്ത മഴയിൽ കൊച്ചിയും കോഴിക്കോടും തൃശൂരും വെള്ളത്തിൽ മുങ്ങി.

ഇതിനിടെ കോട്ടയത്ത് മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ഓണംതുരുത്ത്  മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാർ ( 38 )ആണ് മരിച്ചത്. ചൂണ്ടയിടാൻ പോയ യുവാവ് വെള്ളത്തിൽ  വീണതായാണ് നിഗമനം. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെള്ളം കയറി. ഐസിയിവിനുള്ളിലും താഴത്തെ നിലയിലെ രണ്ടു വാർഡുകളിലുമാണ് വെള്ളം കയറിയത്. വെള്ളം കയറിയതിനെ തുടർന്ന് ലിഫ്റ്റ് പ്രവർത്തന രഹിതമായി. പന്തീരങ്കാവ് കൊടൽനടക്കാവിൽ ദേശീയപാതയിൽ സർവീസ് റോഡിന്റെ സംരക്ഷണ ഭിത്തി വീടിനു മുകളിലേക്ക് തകർന്നു വീണു.
നാദാപുരം തുണേരിയിൽ കൂറ്റൻ മതിൽ റോഡിലേക്ക് തകർന്നു വീണു. തുണേരി തണൽമരം- കോളോത്ത് മുക്ക് റോഡിലേക്കാണ് മതിൽ തകർന്നു വീണത്. താമരശേരിയിൽ വീടിന്റെ ചുറ്റുമതിൽ മുറ്റത്ത് നിർത്തിയിട്ട കാറിനു മുകളിലേക്ക് വീണു. വെള്ളം കയറിയതിനെ തുടർന്ന് പന്തീരങ്കാവ് യു.പി സ്കൂൾ റോഡിൽ ആറു വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
എറണാകുളത്ത് തുടർച്ചയായി പെയ്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കളമശേരിയിൽ വീടുകളിൽ വെള്ളം കയറി. കെഎസ്ആർടിസി ബസ് സ്റ്റാന്റ് വെളളത്തിൽ മുങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി. ഇടപ്പള്ളി, കുണ്ടന്നൂർ, കടവന്ത്ര, എം.ജി.റോഡ്, കാക്കനാട് ഇൻഫോ പാർക്ക് പരിസരം എന്നിവിടങ്ങളിലും വെള്ളം കയറി. കാക്കനാട് ഇൻഫോ പാർക്ക് പ്രദേശത്താണ് കൂടുതൽ വെള്ളക്കെട്ട് അനുഭവപ്പെട്ടത്.
ശക്തമായ മഴയിൽ തൃശൂർ നഗരത്തിലെ വിവിധയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. അശ്വിനി ആശുപത്രിയുടെ ക്യാഷ്വാലിറ്റിയിലും പുറകുവശത്തെ വീടുകളിലും വെള്ളം കയറി. ജില്ലയിലെ മലയോര മേഖലകളിലും തീരദേശ മേഖലയിലും ശക്തമായ മഴ ലഭിച്ചു. കോർപ്പറേഷൻ പരിധിയിലുണ്ടായ വെള്ളക്കെട്ടിന് കാരണം മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമല്ലാത്തതിനാലെന്ന് പ്രതിപക്ഷം ആരോപിച്ചു. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.

അഭിപ്രായങ്ങള്‍

മറ്റു വാർത്തകൾ

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച 11 മലയാളികളെ തിരിച്ചറിഞ്ഞു.

  കുവൈത്ത് തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ചവരിൽ 11 പേർ മലയാളികളെന്ന് സ്‌ഥിരീകരിച്ചു.  ഒരാൾ കൊല്ലം പൂയപ്പള്ളി സ്വദേശി ഷമീറും മറ്റൊരാൾ കാസർകോട്ടുകാരനുമാണ്. മലയാളികളടക്കം 15 ഇന്ത്യക്കാർ മരിച്ചു. 16 പേരെ തിരിച്ചറിയാനായിട്ടില്ല. ആകെ 41പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്‌ഥിരീകരണം. എന്നാൽ 49 മരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ. ▫️ മരിച്ചവരിൽ തിരിച്ചറിഞ്ഞ 11 മലയാളികൾ ഇവരാണ് 1- ഷിബു വർഗീസ് 2 തോമസ് ജോസഫ് 3- പ്രവീൺ മാധവ് സിംഗ്  4 ഷമീർ  5 ലൂക്കോസ് വടക്കോട്ട് ഉണ്ണി 6 ബുനാഫ് റിച്ചാർഡ് റോയ് ആനന്ദ  7 കേളു പൊന്മലേരി 8 സ്റ്റീഫൻ എബ്രഹാം സാബ്യ  9- അനിൽ ഗിരി 10 മുഹമ്മദ് ശരീഫ്  11 സാജു വർഗീസ്  കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം; മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു. 11 മലയാളികളാണ് അപകടത്തിൽ മരിച്ചത്.. കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം സ്വദേശി ഷമീർ, വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54), കൊല്ല

കുവൈറ്റിൽ ഫ്ലാറ്റിന് തീ പിടിച്ച് മരണം 43 ആയി live video കമ്പനി ഉടമസ്ഥനായ മലയാളിയെ അറസ്റ്റ് ചെയ്യാൻ സർക്കാർ ഉത്തരവ്

കുവൈറ്റ് സിറ്റി: തെക്കൻ കുവൈറ്റിലെ മംഗഫ് നഗരത്തിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയതായി റിപ്പോർട്ട്. മരിച്ചവരില്‍ കാസറഗോഡ് സ്വദേശി ഉൾപ്പെടെ രണ്ട് മലയാളികള്‍ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. തമിഴ്‌നാട്ടുകാരും വടക്കേ ഇന്ത്യക്കാരായ ചിലരും മരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്ബനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീ പിടിച്ചത് എന്നാണ് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നത്. മൻഗഫ് ബ്ലോക്ക് നാലിലുള്ള എൻബിറ്റിസി കമ്ബനിയിലെ ജീവനക്കാരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇന്ന് വെളുപ്പിന് നാല് മണിയോടെ ആയിരുന്നു തീപിടിത്തം ഉണ്ടായത്. ലേബർ ക്യാമ്ബിലെ അടുക്കളയില്‍ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റവരെ അദാൻ, ജാബർ, മുബാറക് എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. സമീപത്തുള്ള പല ആശുപത്രികളിലായി നിരവധിപേർ ചികിത്സയിലാണ്. താഴത്തെ നിലയില്‍ തീ പടര

ആരും ശബ്ദം കെട്ട് ഭയപ്പെടണ്ട കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ സൈറണുകളുടെ പ്രവർത്തന പരീക്ഷണം നാളെ

കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവർത്തന പരീക്ഷണം വരും ദിവസങ്ങളിൽ നടത്തുന്നതാണ്. 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണം നാളെ (11/06/2024)ന് വിവിധ സമയങ്ങളിലായി നടത്തുന്നതാണ്. മെംബർ സെക്രട്ടറി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു  പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനായി സംസ്ഥാന ദുരന്ത നിവാരണ അതോററ്റി മൊബൈൽ ടവറുകളിലടക്കം സ്ഥലങ്ങളിൽ സൈറണും ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നത്.യൂണിയൻ സർക്കാരിന്റെ ചുഴലിക്കാറ്റ് ഭീഷണി ലഘൂകരണ പദ്ധതി (NCRMP) പ്രകാരം ‘കവചം’ എന്ന പേരിലാണ് സമഗ്ര മുന്നറിയിപ്പ് സംവിധാനം.  36 മൊബൈൽ ടവറുകളിലും ബാക്കിയിടങ്ങളിൽ സർക്കാർ കെട്ടിടങ്ങളിലുമാണ് ആദ്യഘട്ടമായി സൈറണും ലൈറ്റും സ്ഥാപിച്ചത് 28 BSNL ടവറുകളിൽ ഇതിനോടകം സൈറണുകൾ സ്ഥാപിച്ചു. തിരുവനന്തപുരം 3, കൊല്ലം 5, ആലപ്പുഴ 2, എറണാകുളം 3, മലപ്പുറം 2, കോഴിക്കോട് 8, കണ്ണൂർ 6, കാസറഗോഡ് 7എന്നിങ്ങനെ തീരമേഖല കേന്ദ്രീകരിച്ചാണ് പ്രധാനമായും ടവറുകൾ സ്ഥാപിച്ചിട്ടുള്ളത്.  സംസ്ഥാന കൺട്രോൾ റൂമുകൾക്കു പുറമേ പ്രാദേശിക ഭരണകൂടങ്ങൾക്കു വ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകൾ

പ്രഭാത വാർത്തകൾ 2024 | മെയ് 29 | ബുധൻ | 1199 | ഇടവം 15 | തിരുവോണം l 1445 l ദുൽഖഅദ് 20 ➖➖➖➖➖➖➖➖ ◾ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴമൂലമുള്ള ദുരിതം രൂക്ഷമായത്. ഇന്നലെ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടായി. കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലായി അഞ്ച് മരണവും ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ◾ മേഘവിസ്ഫോടനം കൊണ്ടാണ് കളമശ്ശേരിയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം മഴ പെയ്തതെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞര്‍. കൊച്ചിയില്‍ ഒന്നര മണിക്കൂറിനുള്ളില്‍ പെയ്തത് 98 മില്ലീമീറ്റര്‍ മഴയാണ്. ഇതുസംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. രാവിലെ 8.30ന് ശേഷം കളമശ്ശേരിയില്‍ കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കണ്ടെത്തി. 14 കിലോമീറ്റര്‍ വരെയൊക്കെയുള്ള മേഘങ്ങളാണിത്. കേരളത്തില്‍ ആദ്യമായി രേഖപ്പെടുത്തുന്ന, മേഘവിസ്ഫോടനത്തിന്റെ യഥാര്‍ത്ഥ രൂപത്തിലുള്ള മഴയാണ് ഇന്നലെ കളമശ്ശേരിയില്‍ ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്

കുവൈത്ത് തീപിടിത്തത്തില്‍ മരണപെട്ടവരുടെ ഫോട്ടോസും വിവരങ്ങളും

വാഹനം തട്ടി കാലിൽ നിന്നും രക്തം ഒലിച്ചു കൊണ്ടിരുന്നിരുന്ന വയോധികന് ട്രോമാ കെയർ പ്രവർത്തകർ തുണയായി

പെരിന്തൽമണ്ണ: ചെറുകര സ്വദേശിയായ വായോധികനെയാണ് വൈകീട്ടോടെ ട്രാഫിക് ജംഗ്ഷനിൽ വെച്ച് വാഹനം തട്ടിയത്. ഇദ്ദേഹത്തിന്റെ വാഹനത്തിൽ തട്ടിയ വാഹനം നിർത്താതെ പോവുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ആറു വയസ്സുള്ള കുട്ടിയും ഇദ്ദേഹവും തുടർ യാത്ര ചെയ്യാനാവാതെ സമീപതുള്ള പള്ളിയിൽ വിശ്രമിക്കുകയായിരുന്നു. കാലിൽ നിന്നും രക്തം വാർന്നൊലിക്കുന്ന നിലയിൽ ഒരു വായോധികൻ പള്ളി പരിസരത്ത് ഇരിക്കുന്നുണ്ട് എന്ന് അറിഞ്ഞെത്തിയ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ ഇദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ നൽകുകയും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. *യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, ഫാറൂഖ് പൂപ്പലം* എന്നിവരുടെ നേതൃത്വം നൽകി. കാലിൽ മുറിവ് പറ്റി അവശനിലയിൽ കണ്ടെത്തിയ യുവാവിന് കാരുണ്യമായി ട്രോമാ കെയർ പ്രവർത്തകർ പെരിന്തൽമണ്ണ: മനഴി ബസ് സ്റ്റാൻഡിനു മുൻവശത്തുള്ള ഇരിപ്പിടത്തിൽ രണ്ടു ദിവസമായി അവശ നിലയിൽ കണ്ടെത്തിയ യുവാവിന് സാന്ത്വനമായി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്ര

കാലവർഷ കലണ്ടർ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് 27% മഴക്കുറവ്.

കാലവർഷ  കലണ്ടർ തുടങ്ങി ഒരാഴ്ച  പിന്നിടുമ്പോൾ സംസ്ഥാനത്ത് 27% മഴക്കുറവ്.  തൃശൂർ, കോട്ടയം, മലപ്പുറം ജില്ലകളിൽ  മാത്രം സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിച്ചു.  സാധാരണയായി കാലവർഷ മഴ കൂടുതൽ ലഭിക്കുന്നത് വടക്കൻ ജില്ലകളിലാണ്. എന്നാൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ലഭിക്കേണ്ട മഴയുടെ പകുതി പോലും ലഭിച്ചില്ല. വരും ദിവസങ്ങളിൽ കേരള തീരത്ത് കാലവർഷകാറ്റ് ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ വടക്കൻ ജില്ലകൾ ഉൾപ്പെടെ കേരളത്തിൽ പതിയെ മഴ ശക്തി പ്രാപിക്കാൻ സാധ്യത.  പോസ്റ്റ്‌ ക്രീഡിറ്റ് : രാജീവൻ 

വേങ്ങരയിൽ നിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഞായറാഴ്ച വലിയോറയിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ സമയങ്ങൾ

വേങ്ങര ഭാഗത്തേക്കുള്ള ബസ് ടൈം 7.50 AM 8.00AM 10.30 AM 12.00 AM 12.15 PM 12.25 PM 1.05 PM 3.00 PM 3.30 PM 4.00. PM 5.30.PM ചെമ്മാട് ഭാഗത്തേക്കുള്ള ബസ് സമയങ്ങൾ 7.00 AM 7.30 AM 7.55 AM 9.15 AM 11.00 AM 11.55 AM 1.25 PM 1.55 PM 2.15 PM 2.55 PM 4.35 PM 5.15 PM 6.00 PM

കിളിനക്കോട് കുളത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടി

കണ്ണമംഗലം: ഇന്ന് ഉച്ചക്ക് കിളിനക്കോട് ഏക്കറ കുളത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടി. ഫെയർ ആൻഡ് സേഫ്റ്റി ആളുകളും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിലിന് നേത്രത്വം നൽകിയത്.ഫയർ ഫോയിസിന്റെ സ്‌കൂപാ ടീമാണ് കുട്ടിയെ കണ്ടത്തി വെള്ളത്തിൽ നിന്ന് പുറത്തെതിച്ചത്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി   സൈദലവി  പുഴക്കലകത്ത് എന്നവരുടെ മകൻ  ഷാൻ ( 15 വയസ്സ്) ആണ്  മരണപ്പെട്ടത്.  മൃതദേഹം തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏക്കർകുളത്തിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരനെ കുളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു . വിദ്യാർത്ഥികളടങ്ങുന്ന സംഘത്തിനൊപ്പം എത്തിയതായിരുന്നു ബാലൻ. കുളിക്കുന്നതിനിടെ പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. മഴ പെയ്തതോടെ കുളത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ദിവസവും ഒട്ടേറെയാളുകൾ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെക്ക്കു ളിക്കാനെത്താറുണ്ട്. 

കൂടുതൽ വാർത്തകൾ

കിളിനക്കോട് കുളത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടി

കണ്ണമംഗലം: ഇന്ന് ഉച്ചക്ക് കിളിനക്കോട് ഏക്കറ കുളത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടി. ഫെയർ ആൻഡ് സേഫ്റ്റി ആളുകളും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിലിന് നേത്രത്വം നൽകിയത്.ഫയർ ഫോയിസിന്റെ സ്‌കൂപാ ടീമാണ് കുട്ടിയെ കണ്ടത്തി വെള്ളത്തിൽ നിന്ന് പുറത്തെതിച്ചത്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി   സൈദലവി  പുഴക്കലകത്ത് എന്നവരുടെ മകൻ  ഷാൻ ( 15 വയസ്സ്) ആണ്  മരണപ്പെട്ടത്.  മൃതദേഹം തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏക്കർകുളത്തിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരനെ കുളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു . വിദ്യാർത്ഥികളടങ്ങുന്ന സംഘത്തിനൊപ്പം എത്തിയതായിരുന്നു ബാലൻ. കുളിക്കുന്നതിനിടെ പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. മഴ പെയ്തതോടെ കുളത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ദിവസവും ഒട്ടേറെയാളുകൾ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെക്ക്കു ളിക്കാനെത്താറുണ്ട്. 

NH66 കക്കാട് -കൂരിയാട് റോഡിന്റെ ഭിത്തി ഇടിഞ്ഞു

ദേശീയ പാതയിൽ കക്കാടിനടുത്ത് മണ്ണിടിഞ്ഞു വീണു ഗതാഗതം സ്തംഭിച്ചു തൃശൂർ കോഴിക്കോട് ദേശീയ പാതയിൽ കക്കാടിനടുത്ത് മാളിയേക്കൽ പെട്രോൾ പമ്പിന് സമീപത്തായി ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുന്നു.അത്യാവശ്യ വാഹനങ്ങളും മറ്റുയാത്രക്കാരും മറ്റു വഴി തിരഞ്ഞെടുക്കുക. കോഴിക്കോട് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് വാഹനം കടന്ന് പോകാം. ⭕കക്കാട് ചിനക്കൽ ഭാഗത്ത് മണ്ണിടിഞ്ഞ് ദേശീയപാത ഗതാഗതം തടസ്സപ്പെട്ടു കക്കാട് : ദേശീയപാതയുടെ പണി പുരോഗമിക്കുന്ന കക്കാട് ചിനക്കൽ ഭാഗത്ത് മണ്ണിടിഞ്ഞ് ദേശീയപാത ഗതാഗതം തടസ്സപ്പെട്ടു. മാളിയേക്കൽ പെട്രോൾ പമ്പിനും കൂരിയാട് പാലത്തിനും ഇടയിലുള്ള ഭാഗത്താണ് 10 മീറ്ററോളം വീതിയിൽ മണ്ണിടിഞ്ഞ് വീണത്. വാഹനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ഇതുവഴി പോകുന്നവർ കക്കാട് നിന്നും തിരിഞ്ഞ് തിരൂരങ്ങാടി കൂരിയാട് പനംമ്പുഴ വഴിയോ ചെമ്മാട് വഴിയോ പോകണം എന്നറിയിക്കുന്നു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകൾ

പ്രഭാത വാർത്തകൾ 2024 | മെയ് 29 | ബുധൻ | 1199 | ഇടവം 15 | തിരുവോണം l 1445 l ദുൽഖഅദ് 20 ➖➖➖➖➖➖➖➖ ◾ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴമൂലമുള്ള ദുരിതം രൂക്ഷമായത്. ഇന്നലെ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടായി. കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലായി അഞ്ച് മരണവും ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ◾ മേഘവിസ്ഫോടനം കൊണ്ടാണ് കളമശ്ശേരിയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം മഴ പെയ്തതെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞര്‍. കൊച്ചിയില്‍ ഒന്നര മണിക്കൂറിനുള്ളില്‍ പെയ്തത് 98 മില്ലീമീറ്റര്‍ മഴയാണ്. ഇതുസംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. രാവിലെ 8.30ന് ശേഷം കളമശ്ശേരിയില്‍ കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കണ്ടെത്തി. 14 കിലോമീറ്റര്‍ വരെയൊക്കെയുള്ള മേഘങ്ങളാണിത്. കേരളത്തില്‍ ആദ്യമായി രേഖപ്പെടുത്തുന്ന, മേഘവിസ്ഫോടനത്തിന്റെ യഥാര്‍ത്ഥ രൂപത്തിലുള്ള മഴയാണ് ഇന്നലെ കളമശ്ശേരിയില്‍ ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്

കഴിഞ്ഞ ദിവസം ചെലമ്പ്രയിൽ നിന്നും കാണാതായ മുഹമ്മദ്‌ ഫാദിൽന്റെ മൃതാദേഹം കണ്ടെത്തി

കഴിഞ്ഞ ദിവസം ചെലമ്പ്രയിൽ നിന്നും കാണാതായ മുഹമ്മദ്‌ ഫാദിൽ (11 വയസ് ) മൃതാദേഹം രാമനാട്ടുകര പുല്ലിക്കടവ് പുഴയിൽ നിന്നും ഫയർഫോയിസും,ട്രൗമാ കെയർ പ്രവർത്തകരും നാട്ടുകാരും, മറ്റു സന്നദ്ധ പ്രവർത്തകരുടെയും തിരച്ചിലിൽനടത്തുന്നിടെ മലപ്പുറം ജില്ലാ ട്രോമാ കെയർ കൊണ്ടോട്ടി സ്റ്റേഷൻ യൂണിറ്റ്‌ വളണ്ടിയർ പുളിക്കലുള്ള മുഹമ്മദ്‌ റാഫി പുഴയിൽ നിന്ന് കുട്ടിയെ കണ്ടത്തി പുറത്തെതിച്ചു , ബോഡി ഹോസ്പിറ്റലിലെക്ക് മാറ്റി  ചെലമ്പ്രയിൽ നിന്നും ഇന്നലെ കാണാതായ മുഹമ്മദ്‌ ഫാദിൽ എന്ന കുട്ടിയുടെ മൃതാദേഹം രാമനാട്ടുകര പുല്ലിക്കടവ് പുഴയിൽ നിന്നും മുങ്ങിയെടുത്ത  മലപ്പുറം ജില്ലാ ട്രോമാ കെയർ കൊണ്ടോട്ടി സ്റ്റേഷൻ യൂണിറ്റ്‌ വളണ്ടിയർ പുളിക്കൽ സ്വദേശി മുഹമ്മദ്‌ റാഫി പ്രാർത്ഥനകൾ വിഫലം; ചേലേമ്പ്രയിൽ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത് *ചേലേമ്പ്ര* ചേലേമ്പ്രയിൽ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി. പുള്ളിപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പഞ്ചായത്ത് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഇന്ന് സമീപത്തെ ജലാശയങ്ങളിൽ പരിശോധന നടത്തിയിരുന്നു. പോയത് അങ്ങാടിയിലേക്ക് എന്ന് പറഞ്ഞ്; കാണാതായതോടെ രാത്രിയിലടക്കം തിരച്ചിൽ; മുഹമ

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച 11 മലയാളികളെ തിരിച്ചറിഞ്ഞു.

  കുവൈത്ത് തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ചവരിൽ 11 പേർ മലയാളികളെന്ന് സ്‌ഥിരീകരിച്ചു.  ഒരാൾ കൊല്ലം പൂയപ്പള്ളി സ്വദേശി ഷമീറും മറ്റൊരാൾ കാസർകോട്ടുകാരനുമാണ്. മലയാളികളടക്കം 15 ഇന്ത്യക്കാർ മരിച്ചു. 16 പേരെ തിരിച്ചറിയാനായിട്ടില്ല. ആകെ 41പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്‌ഥിരീകരണം. എന്നാൽ 49 മരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ. ▫️ മരിച്ചവരിൽ തിരിച്ചറിഞ്ഞ 11 മലയാളികൾ ഇവരാണ് 1- ഷിബു വർഗീസ് 2 തോമസ് ജോസഫ് 3- പ്രവീൺ മാധവ് സിംഗ്  4 ഷമീർ  5 ലൂക്കോസ് വടക്കോട്ട് ഉണ്ണി 6 ബുനാഫ് റിച്ചാർഡ് റോയ് ആനന്ദ  7 കേളു പൊന്മലേരി 8 സ്റ്റീഫൻ എബ്രഹാം സാബ്യ  9- അനിൽ ഗിരി 10 മുഹമ്മദ് ശരീഫ്  11 സാജു വർഗീസ്  കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം; മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു. 11 മലയാളികളാണ് അപകടത്തിൽ മരിച്ചത്.. കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം സ്വദേശി ഷമീർ, വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54), കൊല്ല

വേങ്ങരയിൽ നിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകൾ

*പ്രഭാത വാർത്തകൾ* 2024 | മെയ് 31 | വെള്ളി | 1199 | ഇടവം 17 | ചതയം, പൂരുരുട്ടാതി l 1445 l ദുൽഖഅദ് 22 ➖➖➖➖➖➖➖➖ ◾ ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ടുനിന്ന ലോക് സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണത്തിന് ഇന്നലെ കൊടിയിറങ്ങി. നാളെ നടക്കുന്ന അവസാന ഘട്ട പോളിംഗില്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്, യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങള്‍ വിധിയെഴുതും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസസിയടക്കമുള്ള മണ്ഡലങ്ങലാണ് നാളെ വിധി കുറിക്കുക. ജൂണ്‍ നാല് ചൊവ്വാഴ്ച രാജ്യം ആര് ഭരിക്കുമെന്ന് അറിയാം. ◾ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനത്തില്‍. നിശ്ചയിച്ചതിനേക്കാള്‍ ഒരു മണിക്കൂര്‍ വൈകി തിരുവനന്തപുരത്ത് വിമാനമിറങ്ങിയ മോദി രണ്ട് ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാണ് കന്യാകുമാരിയില്‍ എത്തിയത്. ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിന് ശേഷം ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അദ്ദേഹം ബോട്ട് മാര്‍ഗം വിവേകാനന്ദ പാറയിലെത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ വരവോടെ കന്യാകുമാരിയില്‍ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമുണ്ട്. പൊതു തിരഞ്ഞെടുപ്പിന്റെ അ

കുവൈറ്റിൽ ഫ്ലാറ്റിന് തീ പിടിച്ച് മരണം 43 ആയി live video കമ്പനി ഉടമസ്ഥനായ മലയാളിയെ അറസ്റ്റ് ചെയ്യാൻ സർക്കാർ ഉത്തരവ്

കുവൈറ്റ് സിറ്റി: തെക്കൻ കുവൈറ്റിലെ മംഗഫ് നഗരത്തിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയതായി റിപ്പോർട്ട്. മരിച്ചവരില്‍ കാസറഗോഡ് സ്വദേശി ഉൾപ്പെടെ രണ്ട് മലയാളികള്‍ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. തമിഴ്‌നാട്ടുകാരും വടക്കേ ഇന്ത്യക്കാരായ ചിലരും മരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്ബനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീ പിടിച്ചത് എന്നാണ് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നത്. മൻഗഫ് ബ്ലോക്ക് നാലിലുള്ള എൻബിറ്റിസി കമ്ബനിയിലെ ജീവനക്കാരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇന്ന് വെളുപ്പിന് നാല് മണിയോടെ ആയിരുന്നു തീപിടിത്തം ഉണ്ടായത്. ലേബർ ക്യാമ്ബിലെ അടുക്കളയില്‍ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റവരെ അദാൻ, ജാബർ, മുബാറക് എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. സമീപത്തുള്ള പല ആശുപത്രികളിലായി നിരവധിപേർ ചികിത്സയിലാണ്. താഴത്തെ നിലയില്‍ തീ പടര

കടലുണ്ടി പുഴയിൽ വെള്ളം ഉയരും ; പുഴങ്കാവ് റെഗുലേറ്റർ ഷട്ടറുകൾ ഇന്ന് വൈകീട്ട് തുറക്കും

പുഴങ്കാവ് റെഗുലേറ്റർ ഷട്ടറുകൾ ഇന്ന് (20/05/2024) വൈകീട്ട്  തുറക്കും കടലുണ്ടിപ്പുഴയുടെ താഴ്ഭാഗങ്ങളിൽ വെള്ളം ഉയരാൻ സാധ്യത. ഈ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.