ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഏറ്റവും പുതിയ അപ്ഡേറ്റ്

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

ഇന്നത്തെ പ്രധാനവാർത്തകൾ

🅾 *ഈ വർഷത്തെ എസ്‌ എസ്‌ എൽ സി , ഹവാർ സെക്കണ്ടറി , വി എച്ച്‌ എസ്‌ ഇ പരീക്ഷകൾ ഒന്നിച്ച്‌ നടത്തില്ല.  എസ്‌ എസ്‌ എൽ സി പരീക്ഷ മാർച്ച്‌ 13 മുതൽ 28 വരെ ഉച്ചക്ക്‌ 1.45 ന്‌ നടത്തും  . എസ്‌ എസ്‌ എൽ സി മോഡൽ പരീക്ഷ ഫെബ്രുവരി 18 മുതൽ 27 വരെയാണ്‌.*

🅾 *കൊച്ചി കണ്ടെയ്നർ റോഡിൽ ഇന്ന് മുതൽ ടോൾ പിരിക്കും . വല്ലാർപ്പാടം  കണ്ടെയ്നർ റോഡിൽ പൊന്നാരിമംഗലത്ത്‌ സ്ഥാപിച്ച ടോൾ പ്ലാസയിൽ നിന്ന് ഇന്ന് മുതൽ ടോൾ ഈടാക്കും.കാറുകൾക്ക്‌ ഒറ്റ തവണ യാത്രക്ക്‌ 45 രൂപയും ഇരു വശത്തേക്കും 70 രൂപയും ആണ്‌ ഈടാക്കുക. ടോൾ പിരിക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ന് കോൺഗ്രസും എൽ ഡി എഫും ടോൾ ബൂത്ത്‌ ഉപരോധിക്കും*

🅾 *കൊച്ചി മെട്രോയുടെ  പോലീസ്‌ സ്റ്റേഷൻ കളമശേരി കുസാറ്റ്‌ ജംഗ്ഷനിൽ മുഖ്യമന്ത്രി നിർവ്വഹിക്കും*

🅾 *അച്ചടക്ക രാഹിത്യം സഭയുടെ സുവിശേഷ സാക്ഷ്യത്തെ പൊതു സമൂഹത്തിന്‌ മുന്നിൽ അപഹാസ്യമാക്കുകയാണെന്ന് സീറൊ മലബാർ സഭ മീഡിയ കമ്മീഷൻ*

🅾 *കാരക്കാമല എഫ്‌ സി കോൺവെന്റിലെ സിസ്റ്റർ ലൂസി കളപ്പുരക്കലിന്‌ സുപ്പീരിയർ ജനറൽ വീണ്ടും നോട്ടീസ്‌ നൽകി . കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ മതിയായ വിശദീകരണം ഫെബ്രുവരി 6 ന്‌ ഉള്ളിൽ എഴുതി നൽകാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌*

🅾 *ലോകസഭ തിരഞ്ഞെടുപ്പിൽ ചാലക്കുടി അല്ലെങ്കിൽ ഇടുക്കി സീറ്റ്‌ നൽകണമെന്ന് കേരള കോൺഗ്രസ്‌ (എം)  വർക്കിംഗ്‌ ചെയർ മാൻ പി ജെ ജോസഫ്‌.*

🅾 *ഇന്നലെ നടക്കേണ്ടിയിരുന്ന പതിവു മന്ത്രിസഭാ യോഗം ഇന്ന് നടക്കും*

🅾 *അമൃതാനന്ദമയിയെ അപമാനിക്കാനുള്ള നീക്കം അപലപനീയം ആണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ്‌ കണ്ണന്താനം*

🅾 *ഹീര ഗോൾഡ്‌ തട്ടിപ്പ്‌ പ്രതി നൗഹീര ഷേക്കിന്‌ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്‌ തട്ടിപ്പിനിരയായ കോഴിക്കോട്‌ കാരപ്പറമ്പ്‌ സ്വദേശി ഡോ : എം കെ മുനീർ , ഭാര്യ ഖദീജ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി*

🅾 *ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജി എസ്‌ ടി ചാലക്കുടി റേഞ്ച്‌ ഓഫീസിലെ സൂപ്രണ്ട്‌ തൃശൂർ നടത്തറ മൂർക്കതിൽ എം കെ കണ്ണൻ (50) പിടിയിൽ ആയി*

🅾 *ന്യൂ ഇയർ - ക്രിസ്തുമസ്‌ ബമ്പർ ഒന്നാം സമ്മാനം 6 കോടി രൂപ കൊല്ലം ഇരുമ്പ്‌ പാലത്തിന്‌ സമീപ.ം കൊച്ചു കൊടുങ്ങല്ലൂർ ദേവീ ക്ഷേത്രത്തിന്‌ മുന്നിൽ ലോട്ടറി കച്ചവടം നടത്തുന്ന അനി വിറ്റ ഇസഡ്‌ ഡബ്ലിയു 213957 എന്ന ടിക്കറ്റിന്‌*

🅾 *മലയാള ഭാഷക്ക്‌ നൽകിയ സമഗ്ര സംഭാവനക്ക്‌ രാഷ്ട്രപതി സമ്മാനിക്കുന്ന ആദ്യ ശ്രേഷ്ഠ ഭാഷ പുരസ്കാരം (5 ലക്ഷം രൂപ) ഡോ  വി ആർ പ്രബോധന ചന്ദ്രൻ നായർക്ക്‌*

🅾 *ഇത്തവണ ലക്ഷ്യം വോട്ട്..! പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; 27ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് കൊച്ചിയിലെത്തും;ഉച്ചക്ക്‌ 2.30 ന്‌ കൊച്ചി റിഫൈനറിയിൽ ബി പി സി എല്ലിന്റെ നാല്‌ പദ്ധതികളുടെ ഉൽഘാടനം നിർവ്വഹിക്കും.  തുടർന്ന് തൃശൂർക്ക്‌ പോകുന്ന പ്രധാനമന്ത്രി വൈകിട്ട്‌ 4 .15 ന്‌ തൃശൂർ തേക്കിൻകാട്‌ മൈതാനത്ത്‌ യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കും. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹവുമായി ചർച്ച നടത്തും എന്ന് അറിയുന്നു. പന്തളം കൊട്ടാര പ്രതിനിധികളും അദ്ദേഹത്തെ കണ്ട്‌ ശബരിമല പ്രശ്നം ചർച്ച ചെയ്യും*

🅾 *കോഴിക്കോട്‌ യു ഡി എഫ്‌ ജില്ലാ കമ്മറ്റി നടത്തിയ ജില്ലാ കളക്ടറേറ്റ്‌ ഉപരോധത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; മര്‍ദ്ദനം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ. മാധ്യമം റിപ്പോർട്ടർ സി പി ബിനീഷ്‌ , മാതൃഭൂമി ഓൺലൈൻ റിപ്പോർട്ടർ കെ ജി നിജീഷ്‌ എന്നിവർക്ക്‌ മർദ്ധനം ഏറ്റു. സിവില്‍ സ്റ്റേഷന്‍ ജീവനക്കാരിയുടെ മൊബൈല്‍ എറിഞ്ഞു തകര്‍ത്തു; മാധ്യമ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയത് പൊലീസ് ഇടപെട്ട്: മാപ്പപേക്ഷിച്ച്‌ തടിയൂരി യുഡിഎഫ് നേതാക്കള്‍*

🅾 *കെഎസ്‌ആര്‍ടിസിയില്‍ ഓഫീസര്‍ തസ്തികകളില്‍ അടിമുടി അഴിച്ചുപണി നടത്തി തച്ചങ്കരി; ഇന്‍സ്‌പെക്ടര്‍, സൂപ്പര്‍വൈസര്‍, സ്റ്റേഷന്മാസ്റ്റര്‍ തസ്തികകളില്‍ പുതിയ മാനദണ്ഡം സൃഷ്ടിച്ച്‌ പുനര്‍വിന്യാസം; ഒമ്ബതു ബസ്സിന് 'ഉടമയായി' ഒരു ഇന്‍സ്‌പെക്ടര്‍; ബസ്സ് വൃത്തിയാക്കലും ബോര്‍ഡിലെ മാറ്റവും ഉള്‍പ്പെടെ എല്ലാം സ്വന്തം ബസ്സുപോലെ കണ്ട് ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം; 22 സ്‌ക്വാഡ് യൂണിറ്റുകളായിരുന്ന വിജിലന്‍സ്‌ വിഭാഗം 16 ആയി വെട്ടിച്ചുരുക്കി പുതിയ പരിഷ്‌കാരം*

🅾 *ഡ്യൂട്ടിക്കിടയില്‍ മദ്യപാനം; കെഎസ്‌ആര്‍ടിസിയില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; നാലാമനെ സസ്‌പെന്റ് ചെയ്തത് ബാഗ് മോഷണത്തിന്; നടപടി മൂന്ന് കണ്ടക്ടര്‍മാര്‍ക്കും ഒരു ഡ്രൈവര്‍ക്കുമെതിരെ.ശബരിമല സർവ്വീസിനായി എത്തിയ തിരുവമ്പാടി ഡിപ്പൊ ഡ്രൈവർ രാജേഷ്‌ , ചെങ്ങന്നൂരിൽ പൂൾ ചെയ്തിരുന്ന ബസിലെ കണ്ടക്ടർ. പി ടി കുട്ടപ്പൻ പാപ്പനംകോട്‌ യൂണിറ്റിലെ കണ്ടക്ടർ ആർ അനിൽ കുമാർ, തിരുവല്ല യൂണിറ്റിലെ കെ ജി വിദ്യാസാഗർ എന്നിവരെയാണ്‌ സസ്പെൻഡ്‌ ചെയ്തത്‌.ഇതിൽ വിദ്യാസാഗറിനെ ഒരു യാത്രക്കാരന്റെ ബാഗ്‌ മോഷ്ടിച്ചതിനാണ്‌ സസ്പെൻഡ്‌ ചെയ്തത്‌*

🅾 *കെഎസ്‌ആര്‍ടിസിയില്‍ ഇളവുകള്‍ അനുവദിച്ച്‌ ഡ്രൈവര്‍-കം-കണ്ടക്ടര്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കാന്‍ തച്ചങ്കരി; സ്വാഗം ചെയ്ത് ഡ്രൈവേഴ്‌സ് യൂണിയന്‍ രംഗത്ത്; എട്ടുമണിക്കൂര്‍ ഡ്യൂട്ടിയില്‍ ആവശ്യത്തിന് വിശ്രമവും അനുബന്ധ ഡ്യൂട്ടികള്‍ക്ക് അരമണിക്കൂര്‍ സമയവും നല്‍കും; ഓര്‍ഡിനറി-സിറ്റി സര്‍വീസുകളില്‍ രണ്ടു ഷിഫ്റ്റായി സിംഗിള്‍ ഡ്യൂട്ടി തുടരാനും തീരുമാനം*

🅾 *കായലിനും പുഴകള്‍ക്കും സമീപമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ തീരത്ത് നിന്നും 50 മീറ്റര്‍ വീതിയിലായിരിക്കണമെന്നത് 20 മീറ്റര്‍ ആയി ചുരുക്കി പുതിയ തീര പരിപാലന മേഖലാ വിജ്ഞാപനം; ഇക്കോ ടൂറിസം പദ്ധതികളുടെ ഭാഗമായി കണ്ടല്‍ക്കാട് മേഖലയില്‍ പാര്‍ക്കുകളും മരം കൊണ്ടുള്ള കുടിലുകളും നിര്‍മ്മിക്കാം; തീര മേഖലയിലെ നിര്‍മ്മാണ പ്രവൃത്തികളില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ പുത്തന്‍ ഇളവുകളിങ്ങനെ*

🅾 *വിദ്യാഭ്യാസരംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ കേരളത്തെ മികച്ച സംസ്ഥാനമായി തെരഞ്ഞെടുത്തു.കേന്ദ്ര മാനവശേഷി മന്ത്രാലയം നിർദ്ദേശിച്ച 5 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നീതി ആയോഗിന്റെ പരിശോധന റിപ്പോർട്ട്‌ അനുസരിച്ചാണ്‌ കേരളത്തെ തിരഞ്ഞെടുത്തത്‌.. സർവ്വ ശിക്ഷ അഭിയാൻ നിർവ്വഹണം, പെൺകുട്ടികൾക്ക്‌ സാർവ്വത്രിക വിദ്യാഭ്യാസം നൽകുന്നത്‌ ഉൾപെടെ ഉള്ള സാമൂഹിക നീതി നിർവ്വഹണം,വിദ്യാലയങ്ങളിലേക്ക്‌ കുട്ടികൾക്ക്‌ എത്തി ചേരാനുള്ള സൗകര്യം,വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, നടത്തിപ്പ്‌ , നല്ല കളാസ്‌ റൂമുകൾ, വൃത്തിയുള്ള ശൗചാലയങ്ങൾ എന്നിവ കണക്കിൽ എടുത്താണ്‌ പുരസ്കാരം*

🅾 *എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട;ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍ . കട്ടപ്പന സ്വദേശി പ്രിൻസ്‌ ആണ്‌ പിടിയിൽ ആയത്‌*

🅾 *മലപ്പുറത്തെ ഇരയുടെ കുടുംബം മാപ്പ് കൊടുത്തു; കുവൈറ്റില്‍ വധശിക്ഷയില്‍ നിന്നും തമിഴ്‌നാട് സ്വദേശി അര്‍ജ്ജുന് മോചനം; കണ്ണീരോടെ നന്ദി പറഞ്ഞ് കുടുംബംപാണക്കാട്‌ തങ്ങളെ സമീപിച്ച്‌ അർജ്ജുന്റെ ഭാര്യയും പിതാവും സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് നഷ്ടപരിഹാരമായി നൽകേണ്ട ,30 ലക്ഷത്തിൽ 25 ലക്ഷം രൂപ പാണക്കാട്‌ തങ്ങൾ വഴി പിരിച്ചു കൊടുത്തു*

🅾 *സിപിഎമ്മിന്റെ പാര്‍ട്ടി കുടുംബയോഗത്തില്‍ വെച്ച്‌ സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ച മുഖ്യമന്ത്രിയുടെ നടപടി അന്തസ്സിന് ചേര്‍ന്നതല്ല; പരിപാടിയില്‍ നടന്നത് ഗുരുതര ചട്ടലംഘനം; ഗവര്‍ണര്‍ക്ക് പരാതി നല്‍കും; പിണറായിക്കെതിരെ സതീശന്‍ പാച്ചേനി. മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ സ്വീകരണ പരിപാടിയുടെ സ്വാഗത സംഘം യോഗം ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം*

🅾 *പട്ടേല്‍ പ്രതിമയെ കുറ്റംപറഞ്ഞവര്‍ സര്‍ക്കാര്‍ ചെലവില്‍ നാടുനീളെ സ്മാരകങ്ങള്‍ പണിയുന്നു; പ്രളയ പുനര്‍നിര്‍മ്മാണത്തിന് ഫണ്ടില്ലാതെ  വലയുമ്പോഴും  എകെജി സ്മാരകത്തിന് പത്ത് കോടി അനുവദിച്ച സര്‍ക്കാര്‍ കെപിപി നമ്പ്യാർ  സ്മാരകം പണിയാനും പണം മുടക്കുന്നു; കണ്ണൂരില്‍ കെല്‍ട്രോണ്‍ സ്ഥാപകന്റെ സ്മാരകം പണിയാന്‍ രണ്ട് കോടി രൂപ അനുവദിച്ച്‌ വ്യവസായ വകുപ്പ് ഉത്തരവ്; അനാവശ്യ ധൂര്‍ത്തെന്ന ആക്ഷേപം ശക്തം*

🅾 *കളി കാര്യമായതോടെ മല കയറിയ 51 പേരുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 17 ആക്കി സര്‍ക്കാര്‍; ചീഫ് സെക്രട്ടറി ഇടപെട്ട് തയ്യാറാക്കിയ ലിസ്റ്റില്‍ നിന്നും 50 കഴിഞ്ഞവരേയും പുരുഷന്മാരേയും ഒഴിവാക്കി; ഈ 17 പേര്‍ കയറിയതിന്റെ തെളിവ് എവിടെ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല; കണക്ക് നല്‍കുന്ന കാര്യത്തില്‍ പോലും അലംഭാവം കാട്ടിയ സര്‍ക്കാര്‍ അലസത ഉയര്‍ത്തി ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തും*

🅾 *പെരിന്തല്‍മണ്ണ കോടതി കേസ് പരിഗണിക്കാന്‍ വിസമ്മതിച്ച്‌് പുലാമന്തോള്‍ ഗ്രാമന്യായാലയത്തിലേക്ക് അയച്ചെങ്കിലും മജിസ്‌ട്രേട്ട് ഇല്ലാത്തതിനാല്‍ തിരൂര്‍ കോടതിയില്‍ എത്തി; കേസടുക്കാന്‍ നേരം അഭിഭാഷക ഹാജരാകാത്തതിനാല്‍ പരിഗണിച്ചില്ല; വീട്ടില്‍ കയറണമെന്നുള്ള അപേക്ഷ ഇന്നെങ്കിലും പരിഗണിക്കുമെന്ന് കരുതി ആക്ടിവിസ്റ്റ്; ഒരാവേശത്തിന് ശബരിമല കയറാന്‍ ചാടിയിറങ്ങിയ കനകദുര്‍ഗ ഇന്നലെ അന്തിയുറങ്ങിയതും ആശ്രയ കേന്ദ്രത്തില്‍*

*🇮🇳 ദേശീയം 🇮🇳*
------------------------------------>>>>>>>>>>>>

🅾 *പീയുഷ് ഗോയല്‍ ഇടക്കാല ധനമന്ത്രിയാകും.അരുൺ ജെയ്റ്റ്‌ലി ചികിൽസക്കായി അമേരിക്കയിലാണ്‌. കേന്ദ്ര ബഡ്ജറ്റും പിയൂഷ്‌ ഗോയൽ അവതരിപ്പിച്ചേക്കും*

🅾 *നേതാജി സുഭാഷ് ചന്ദ്രബോസിനെ കേന്ദ്രസര്‍ക്കാര്‍ ദേശീയ നേതാവായി കാണുന്നില്ല; വിമര്‍ശനവുമായി മമതാ ബാനര്‍ജി. അത്‌ കൊണ്ടാണ്‌ അദ്ദേഹത്തിന്റെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിക്കാത്തത്‌ എന്നും മമത ബാനർജി*

🅾 *ബിജെപിക്ക് തിരിച്ചടി, രാഷ്ട്രീയ പ്രവേശനം നടത്തിയ പ്രിയങ്ക ഗാന്ധിയെ പുകഴ്‌ത്തി ശിവസേന; പ്രിയങ്ക വോട്ടര്‍മാരെ സ്വാധീനിക്കും, പ്രിയങ്കയില്‍ കാണുന്നത് ഇന്ദിരാ ഗാന്ധിയെ എന്നും ശിവസേന.*

🅾 *പ്രിയങ്ക ഗാന്ധി സോണിയക്ക്‌ പകരം റായ്‌ ബറേലിയിൽ മൽസരിച്ചേക്കും എന്ന് സൂചന*

🅾 *ഉത്തര്‍പ്രദേശിലെ ബിഎസ്‌പി- എസ്‌പി സഖ്യം ബിജെപിയെ നിലംപരിശാക്കുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ; 80 ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് 18 സീറ്റിലേക്ക് ബിജെപി ചുരുങ്ങും; സഖ്യത്തിന് ലഭിക്കുക 58 സീറ്റുകള്‍; മായാവതിയും അഖിലേഷും രാഹുലുമായി കൈകോര്‍ത്താല്‍ ബിജെപി അഞ്ചിലേക്ക് കൂപ്പുകുത്തും; സഖ്യത്തില്‍ ചേരാതെ ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് ലഭിക്കുക നാല് സീറ്റുകള്‍ മാത്രം; പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ദിവസം പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ വിരല്‍ചൂണ്ടുന്നത് മോദിക്ക് അടിപതറുമെന്ന് തന്നെ*

🅾 *പ്രിയങ്കയെ കളത്തില്‍ ഇറക്കാന്‍ രാഹുല്‍ തുനിഞ്ഞത് മായാവതിയും അഖിലേഷും ചേര്‍ന്ന് ചതിച്ചതോടെ പ്രധാനമന്ത്രി പദം സ്വപ്‌നമാകുമെന്ന് കരുതി; എസ് പി-ബിഎസ് പി സഖ്യത്തിന് നല്‍കിയത് കോണ്‍ഗ്രസ് ഇല്ലെങ്കില്‍ സമ്പൂർണ്ണ     വിജയം സാധ്യമാകില്ലെന്ന സന്ദേശം; ഇന്ത്യാ ടുഡേ സര്‍വ്വേ അടിവരയിടുന്നതും ഈ മുന്നറിയിപ്പ് തന്നെ; കോണ്‍ഗ്രസ് യുപിയില്‍ കരുത്തറിയിച്ചാല്‍ നേട്ടം ബിജെപിക്ക് തന്നെയെന്ന് തിരിച്ചറിഞ്ഞ് അഖിലേഷും മായാവതിയും*

🅾 *ആദ്യം മടിച്ചു നിന്ന പ്രിയങ്ക തീരുമാനം മാറ്റിയത് കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ രാഹുലിന് തനിയെ കഴിയില്ലെന്ന് സോണിയാ ഗാന്ധിക്കു ഉറപ്പായപ്പോള്‍; രാഹുല്‍ ക്ഷണിക്കുന്നതു വരെ കാത്തിരുന്ന സോണിയ ഒടുവില്‍ പച്ചക്കൊടി കാട്ടിയത് മുമ്ബിലുള്ള വെല്ലുവിളി ദുഷ്‌കരമെന്ന് രാഹുലിന് ഉറപ്പായപ്പോള്‍; വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചും ഒറ്റയ്ക്ക് യുപിയില്‍ തിളങ്ങിയും ഇന്ത്യന്‍ രാഷ്ട്രീയയത്തിന്റെ പ്രിയദര്‍ശനിയാകാന്‍ ഒരുങ്ങി ഇന്ദിരയുടെ കൊച്ചുമക്കള്‍*

🅾 *ചെങ്കോട്ടയിൽ നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ സ്മരണക്കായി നിർമ്മിച്ച നേതാജി മ്യൂസിയം പ്രധാനമന്ത്രി രാജ്യത്തിന്‌ സമർപ്പിച്ചു*

🅾 *വോട്ടിംഗ്‌ യന്ത്രത്തിൽ ക്രമക്കേട്‌ നടത്താൻ കഴിയുമെന്നു. 2014 ൽ ബി ജെ പി അധികാരത്തിൽ എത്തിയത്‌ ക്രമക്കേടിലൂടെ ആണെന്നു. ആരോപിച്ച സയിദ്‌ ഷൂജക്കെതിരെ ഡൽഹി പോലീസ്‌ കേസ്‌ എടുത്തു തിരഞ്ഞെടുപ്പ്‌ കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ്‌ നടപടി.*

*🌍 അന്താരാഷ്ട്രീയം 🌎*
------------------------->>>>>>>>>>>

🅾 *കേർച്ച്‌ ഉൾക്കടലിൽ തീപിടുത്തം ഉണ്ടായ കപ്പലുകളിൽ നിന്ന് 4 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു മരിച്ച 14 പേരിൽ 6 പേർ ഇന്ത്യക്കാരാണ്‌ കാണാതായ 10 പേരിലും 6 ഇന്ത്യക്കാർ ഉണ്ട്‌ .തുർക്കി കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ള ഇരു കപ്പലുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്‌ ടാൻസാനിയയിൽ ആണ്‌. ഇന്ധനം നിറക്കുന്നതിനിടെ ആണ്‌ അപകടം ഉണ്ടായത്‌*

🅾 *അഴിമതി കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാൻ മുൻ  പ്രധാനമന്ത്രി നവാസ്‌ ഷരീഫിന്റെ നില ഗുരുതരം*

🅾 *ഇനിയില്ല വിന്‍ഡോസ് ഫോണ്‍; പിന്തുണ അവസാനിപ്പിച്ച്‌ മൈക്രോസോഫ്റ്റ്.2019  ഡിസംബർ 10 ന്‌ ശേഷം വിൻഡോസ്‌ ഫോൺ ഉപയോഗിക്കുന്നവർക്ക്‌ പുതിയ സെക്യൂരിറ്റി അപ്ഡേറ്റൊ സൗജന്യ സഹായമൊ ലഭിക്കില്ല . വിൻഡോസ്‌ 10 അധിഷ്ടിതമായി ഇനി ഒരു ഫോണും പുറത്തിറങ്ങില്ലെന്നും കമ്പനി*

🅾 *ബ്രെക്സിറ്റ് ഒമ്ബത് മാസം കൂടി നീളുമെന്ന് ഉറപ്പായി; തീയതി നീട്ടാനുള്ള ബില്ലിനെ ലേബര്‍ പാര്‍ട്ടിയും പിന്തുണച്ചേക്കും; താല്‍ക്കാലികമായി പ്രതിസന്ധിക്ക് പരിഹാരമാകുന്നു*

*⚽ കായികം 🏏*
---------------------------->>>>>>>>>>>>

🅾 *ഏഷ്യാകപ്പ്‌ ഫുട്ബോൾ ക്വാർട്ടർ മൽസരങ്ങൾ ഇന്ന് തുടങ്ങും . ഇന്ന് വൈകിട്ട്‌ 6.30 ന്‌ വിയറ്റ്‌നാം ജപ്പാനെയും രാത്രി 9.30 ന്‌ ചൈന , ഇറാനെയും നേരിടും*

🅾 *കേരളം - വിദർഭ രഞ്ജി ട്രോഫി സെമി ഫൈനൽ ഇന്ന് വയനാട്‌ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ആരംഭിക്കും ചരിത്രത്തിൽ ആദ്യമായാണ്‌ കേരളം സെമിയിൽ എത്തുന്നത്‌ . കഴിഞ്ഞ വർഷം കേരളത്തെ ക്വാർട്ടറിൽ പരാജയപ്പെടുത്തിയത്‌ വിദർഭയായിരുന്നു.*

🅾 *പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിൽ ദക്ഷിണാഫ്രിക്കക്ക്‌ 5 വിക്കറ്റ്‌ ജയം*
*സ്കോർ : പാക്കിസ്ഥാൻ ; 203*
*ദക്ഷിണാഫ്രിക്ക : 207/5 ( 42 ഓവർ)ആദ്യ മൽസരം പാകിസ്ഥാൻ ജയച്ചിരുന്നു .*

🅾 *ന്യുസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ശിഖർ ധവാൻ ഇന്ത്യക്ക്‌ വേണ്ടി അതിവേഗം  5000 റൺസ്‌ തികക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡ്‌ സ്വന്തമാക്കി 118 ഇന്നിംഗ്സിൽ നിന്നും ആണ്‌ നേട്ടം. 116 ഇന്നിംഗ്സ്‌ നിന്ന് 5000 തികച്ച വിരാട്‌ കോഹ്‌ലിയാണ്‌ ഒന്നാമത്‌.ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംല ആണ്‌ (101 ഇന്നിംഗ്സ്‌) ലോക താരം*

🅾 *ഓസ്ട്രേലിയൻ ഓപ്പൺ: സെറീന വില്യംസ്‌ പുറത്ത്‌ . ചെക്ക്‌ താരം കരോളിന പ്ലിസ്കോവ ജോക്കൊവിച്ച്‌ , ലൂക്കാസ്‌ പൊയി നവോമി ഒസാക്ക എന്നിവർ സെമിയിൽ എത്തി*

🅾 *ബ്ലാസ്‌റ്റേഴ്‌സിനെ കളി പടിപ്പിക്കാന്‍ നെലോ വിന്‍ഗാദ; വിനീതും നര്‍സാരിയും ടീം വിട്ടത് വലിയ നഷ്ടമെന്ന് പുത്തന്‍ കോച്ച്‌; സ്റ്റേഡിയത്തിലേക്കെത്തുന്ന ആരാധകരില്ലാതെ ടീമിന് നിലനില്‍പ്പില്ല; സൂപ്പര്‍കപ്പ് യോഗ്യത കഠിനം, പക്ഷേ അസാധ്യമല്ലെന്നും മുന്‍ നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍*

*🎥 സിനിമാ ഡയറി 🎥*
----------------------->>>>>>>>>>>>>

🅾 *പ്രണവ്‌ മോഹൻലാൽ നായകനായ അരുൺ ഗോപി ചിത്രം ' ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌'  വിനോദ്‌ ഗുരുവായൂർ സംവിധാനം നിർവ്വഹിച്ച ' സകലകലാശാല' എന്നിവ നാളെ പ്രദർശനത്തിനെത്തും*

🅾 *എം ജി സർവ്വകലാശാല നിർമ്മിച്ച രണ്ടാമത്തെ ചിത്രം 'ട്രിപ്പ്‌'  - ന്റെ ഗാനങ്ങളുടെ പ്രകാശനം സംവിധായകൻ കമൽ നിർവ്വഹിച്ചു . ജാസി ഗിഫ്റ്റ്‌ ഈണം നൽകിയ 5 ഗാനങ്ങൾ ആണ്‌ ചിത്രത്തിൽ .അന്തരിച്ച കെ ടി സി അബ്ദുള്ള അവസാനം അഭിനയിച്ച ചിത്രം ആണിത്‌..എം ആർ ഉണ്ണിയും അൻവർ അബ്ദുള്ളയും ചേർന്ന് ആണ്‌ ട്രിപ്പിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്‌*

🅾 *'നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയില്ല; അഭിനയ പ്രാധാന്യമുള്ള ഏതു വേഷവും ചെയ്യും'; ഗോകുല്‍ സുരേഷ്*

🅾 *കാക്കി ഷര്‍ട്ടും ലുങ്കിയുമണിഞ്ഞ് നമ്മുടെ 'ബാലേട്ട'നൊപ്പം 'മക്കള്‍ സെല്‍വന്‍' കുട്ടനാട്ടില്‍.മാമനിതൻ ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി വിജയ്‌ സേതുപതി  ആലപ്പുഴയിൽ എത്തി*

🅾 *ലുങ്കിയും കാക്കി കുപ്പായവുമണിഞ്ഞ് ജനക്കൂട്ടത്തിനിടയിലൂടെ സാധാരണക്കാരനെപ്പോലെ വിജയ് സേതുപതി; ഇഷ്ടതാരത്തെ കണ്ടതോടെ ആര്‍പ്പ് വിളികളുമായി ആരാധകര്‍; തൊടാന്‍ കൈനീട്ടിയ ആരാധകരുടെ കയ്യില്‍ ഉമ്മ വച്ചും തോളില്‍ കൈയിട്ടും താരം; ഓട്ടോ ഡ്രൈവറായി മണികണ്ഠന്‍ ആചാരിയും വിജയ് സേതുപതിക്കൊപ്പം; ഷൂട്ടിങിനായി ആലപ്പുഴയില്‍ എത്തിയ മക്കള്‍ സെല്‍വന്‍ ആരാധകരുടെ ഇഷ്ടം നേടിയതിങ്ങനെ*

🅾 *അക്ഷരാ ഹാസന് പിന്നാലെ ഹന്‍സികയുടെ സ്വകാര്യ ചിത്രങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തി; ലീക്കായത് അമേരിക്കയില്‍ അവധിക്കാലം ചിലവഴിച്ചപ്പോള്‍ എടുത്ത ചിത്രങ്ങള്‍; പൊലീസില്‍ പരാതി നല്കി നടി*

🅾 സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാവുന്നു; താരപുത്രിയുടെ രണ്ടാം വിവാഹം നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയുമായി; ലളിതമായി ഒരിക്കിയിരിക്കുന്ന വിവാഹച്ചടങ്ങുകള്‍ അടുത്തമാസം പതിനൊന്നിന് പോയസ് ഗാര്‍ഡനിലെ രജനിയുടെ വസതിയില്‍ വച്ച്‌

_________________________________

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

കടലുണ്ടി പുഴയിൽ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ.

തിരൂരങ്ങാടി കടലുണ്ടി പുഴ യിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം... ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു... കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു... ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം...

കാറ്റിലും മഴയിലും റോഡിലേക്ക് മരം കടപുഴക്കി വീണു video

(Photo :ശക്തമായ മഴയിൽ മരം കടപ്പുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു, മലപ്പുറം ജില്ലാ ട്രോമാ കെയർ തിരുരങ്ങാടി യൂണിറ്റ്‌ ലീഡർ റാഫി മരം മുറിച്ചു മാറ്റുന്നു ) ശക്തമായ മഴയിൽ മരം കടപ്പുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു,മരം മുറിച്ചു മാറ്റുന്ന പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നു... കൊളപ്പുറം-എയർപോർട്ട് റോഡിൽ,ആസാദ് നഗറിലാണ് മരം കടപുഴകി റോഡിലേക്ക് വീണത്... അതുവയിയുള്ള വാഹന ഗതാഗതം ഭാഗിഗമായി തടസ്സപ്പെട്ടിരിക്കുന്നു... മണിക്കൂറുകളുടെ ശ്രമഫലമായി റോഡിലേക്ക് വീണ മരം മുറിച്ച് മാറ്റി ഗതാഗതയോഗ്യമാക്കി 

മൂന്നിയൂരിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്നലെ  ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് തിങ്കളാഴ്ച ഖബറടക്കും.

വാക്സിനും പ്രാർത്ഥനകളും വിഫലം; തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റ ആറുവയസ്സുകാരി സിയ മോൾ യാത്രയായി

തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ സി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസ് (6) മരണത്തിന് കീഴടങ്ങി.  കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഒരു നാട് മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കെയാണ് ഈ ദുഃഖവാർത്ത പുറത്തുവന്നത്. കഴിഞ്ഞ മാസം 29-നാണ് സിയ മോൾക്ക് തെരുവ് നായയുടെ കടിയേറ്റത്. തലയിലും കാലിലും ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പേവിഷബാധക്കെതിരെയുള്ള വാക്സിൻ നൽകുകയും ചെയ്തിരുന്നു. എന്നാൽ നിർഭാഗ്യവശാൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. തലയിൽ കടിയേറ്റാൽ വാക്സിൻ നൽകിയാലും വിഷബാധ തടയാൻ സാധിക്കില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ നായ കാക്കത്തടം, കുന്നത്തുപറമ്പ്, ചാത്രത്തൊടി എന്നിവിടങ്ങളിലെ ഏഴ് പേരെക്കൂടി കടിച്ചിരുന്നു. പിന്നീട് ഈ നായയെ പാത്തിക്കുഴി പാലത്തിന് സമീപം ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു. മിഠായി വാങ്ങാൻ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോളാണ് സിയ മോളെ നായ ആക്രമിച്ചത്. മറ്റുള്ള ഏഴ് പേർക്കും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് വാക്സിൻ ന...

വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.

 വേങ്ങര ബസ് സ്റ്റാൻ്റിൽ പുതുതായി നിർമ്മിച്ച സീതി ഹാജി സ്മാരക ഷോപ്പിംഗ് കോംപ്ലക്സും ബസ് വെയിറ്റിംഗ് ഷെഡും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ടി.കെ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ  ഹസീന ബാനു സി.പി, ആരിഫ മടപ്പള്ളി, മറ്റു ജനപ്രതിനിധികൾ, എ.കെ.എ നസീർ, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി, ഓവർസിയർ കൃഷണൻ കുട്ടി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 65 ലക്ഷം രൂപ തനത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്… ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു… കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു… ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളു...

ഫാസിസത്തോട് ഒരു തരത്തിലും സന്ധിയില്ല. വെൽഫെയർ പാർട്ടി

വേങ്ങര: കേരളത്തിന്റെ മത സൗഹാർദ്ധവും സഹോദര്യവും സമാധാനവും തകർക്കാൻ നുണകളും കെട്ടുകഥകളുമായി വിദ്വേഷപ്രചാരണം നടത്തുന്ന സംഘി പരിവാർ കെണിയിൽ വീഴരുതെന്നും കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം നിലനിർത്താൻ കക്ഷി ഭേദമന്യേ എല്ലാവരും ഒന്നിച്ചു സംഘപരിവാറിന്റെ ഫാസിസത്തെ ചെറുക്കണമെന്നും അവരുമായി ഒരു തരത്തിലും സന്ധി ചെയ്യരുതെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി അഷ്‌റഫ്‌ വൈലത്തൂർ.  വേങ്ങര പഞ്ചായത്ത് വെൽഫെയർ പാർട്ടി പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ നയിക്കുന്ന സാഹോദര്യ പദയാത്രയോടാനുബന്ധിച്ചു പാക്കടപുറായയിൽ ചേർന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഗാന്ധിക്കുന്ന് ഗിഫ്റ്റ് പരിസരത്തു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച പദയാത്രയിൽ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.  പദയാത്ര മൂന്നര കിലോമീറ്റർ സഞ്ചരിച്ചു പാക്കടപ്പുറായയിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ പി. പി, ട്രഷറർ അഷ്‌റഫ്‌ പാലേരി, ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൽ ഹമീദ് മാസ്റ്റർ കെ. വി. എന്നിവർ പ്രസംഗിച്ചു.  പഞ്ചായത്ത്‌ സെക്രട്ടറി കു...

കൂടുതൽ വാർത്തകൾ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്… ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു… കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു… ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളു...

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ' ; നഗരത്തിൽ പലയിടത്തും അജ്ഞാത പോസ്റ്റർ

മലപ്പുറം: മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്റര്‍. 'മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?' എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ വിവരങ്ങളും പോസ്റ്ററിലില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂള്‍ബാറിന്റെ പരസ്യമാണ് എന്നാണ് സൂചന.

കടലുണ്ടി പുഴയിൽ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ.

തിരൂരങ്ങാടി കടലുണ്ടി പുഴ യിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം... ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു... കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു... ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം...

വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.

 വേങ്ങര ബസ് സ്റ്റാൻ്റിൽ പുതുതായി നിർമ്മിച്ച സീതി ഹാജി സ്മാരക ഷോപ്പിംഗ് കോംപ്ലക്സും ബസ് വെയിറ്റിംഗ് ഷെഡും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ടി.കെ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ  ഹസീന ബാനു സി.പി, ആരിഫ മടപ്പള്ളി, മറ്റു ജനപ്രതിനിധികൾ, എ.കെ.എ നസീർ, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി, ഓവർസിയർ കൃഷണൻ കുട്ടി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 65 ലക്ഷം രൂപ തനത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

മൂന്നിയൂരിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്നലെ  ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് തിങ്കളാഴ്ച ഖബറടക്കും.

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

വീടുകളിലെ പ്രസവം- തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും മത നേതാക്കളുടെ യോഗത്തില്‍ സമവായം

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത മതനേതാക്കളുടെ യോഗത്തില്‍ സമവായം. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന ക്യാംപയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.  ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്കർഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെയോ പിൻബലമില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെയും ജില്ലാഭരണ കൂട...

വേങ്ങര കേന്ദ്രീകരിച്ച് വില്പനയ്ക്ക് എത്തിച്ച MDMA യും കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ

പോലീസ് പിടികൂടിയത് അര ലക്ഷം രൂപ വിലവരുന്ന 8ഗ്രാം MDMA യും 40 ഗ്രാമോളം കഞ്ചാവും വേങ്ങര : ടൗൺ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ അഞ്ച് പേരെയാണ് മലപ്പുറം ഡെപ്യൂട്ടി പോലീസ്  സൂപ്രണ്ട്  KM ബിജുവിന്റെ നേതൃത്വത്തിൽ മലപ്പുറം DANSAF ടീമും വേങ്ങര പോലീസ് ഇൻസ്പെക്ടർ ആർ രാജേന്ദ്രൻ നായരുടെ  നേതൃത്വത്തിൽ വേങ്ങര പോലീസും ചേർന്ന് ഇന്ന് പുലർച്ചെ വേങ്ങര ബസ്റ്റാൻഡ് പരിസരത്തുള്ള ലഹരി വില്പന കേന്ദ്രത്തിൽ നിന്നും പിടികൂടിയത്  വേങ്ങര കൂനാരി വീട്ടിൽ മുഹമ്മദ് ഷരീഫ് 35 വയസ്സ്,  ഊരകം മേൽമുറി,മമ്പീതി സ്വദേശി  പ്രമോദ് യു ടി 30 വയസ്സ്, വേങ്ങര വലിയോറ ചേറ്റിപ്പുറമാട്, നമ്പൻ കുന്നത്തു വീട്ടിൽ അഫ്സൽ 36 വയസ്സ്, മറ്റത്തൂര് കൈപ്പറ്റ സ്വദേശി കല്ലം കുത്ത് റഷീദ് 35 വയസ്സ്, കണ്ണമംഗലം നോട്ടപ്പുറം മണ്ണിൽ വീട്ടിൽ അജിത്ത് 40 വയസ്സ്  എന്നിവരെയാണ് പോലീസ് പിടികൂടിയത്. ലഹരി ആവശ്യക്കാരെയും ഉപയോഗിക്കുന്നവരെയും ഉള്ളിൽ പ്രവേശിപ്പിച്ച് ലഹരി വില്പന കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടിയാണ് അതിവ രഹസ്യമായി ലഹരി വിൽപ്പന കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നത്. ...