24/02/2016,ന് വേങ്ങര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച 2016 -2017 വാർഷി കവികസന പദ്ധതി സെമിനാർ ബഹു : പഞ്ചായത്ത് പ്രസി ഡണ്ട് VK . കു ഞ്ഞാല ൻ കുട്ടി സാഹിബ് അദ്ധ്യക്ഷത വഹിക്കുക യും , ബ്ലോക്ക് പ്രസിഡ ണ്ട് ബഹു: PK അസ് ലു ഉദ് ഘാടനം ചെയ്യു കയും , പ്രമുഖ വ്യക്തികൾ ച ടങ്ങിൽ പങ്കെടുത്ത് മുഖ്യ പ്രഭാഷ ണം നടത്തുകയുമുണ്ടായി. വികസനങ്ങൾ വെറും പ്രഖ്യാപനങ്ങ ളിലോതുങ്ങാതെ പ്രാ യോഗിക മാക്കണമെന്നാണ് അപേക്ഷിക്കാ നുള്ളത് .
വലിയോറയിലെ പ്രസിദ്ധമായ വലിയോറപ്പാടത്ത്250. ൽ പരം കൃഷിഭൂമി ജലസേചന സൗകര്യമില്ലാത്തകാരണത്താൽ കൃ ഷി ചെയ്യാതെ തരിശായി കിടന്നിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടു . മാറി മാറി വന്ന പഞ്ചായത്ത് ഭരണ സമിതികൾ ഇത് വരെ ഫലപ്ര ദമായ ഒരു നടപടികളും എടുത്തിട്ടില്ല . സാങ്കേതികത്വം പറഞ്ഞു കാല ച ക്രം അങ്ങിനെ നീങ്ങികൊണ്ടേയിരിക്കുന്നു. നമ്മുടെ സമീപ പ്രദേശത്തുള്ള പഞ്ചായത്തുകളിലെതരിശായി കിടന്നിരുന്ന കൃഷി ഭൂമികൾ മിക്കവാറും കൃഷി യോഗ്യമാക്കികൊണ്ടിരിക്കുന്നതായിഅറിയാൻ സാധിച്ചി ട്ടുണ്ട് . അതിൽ പ്രത്യേകം എടുത്തു പറയേണ്ടതാണ് തെന്നലപ്പാടം . അവിടെ ഉത്പാദിപ്പി ക്കുന്ന നെല്ലിൻറെ അരിയുടെ പേരും പ്രശ സ്തിയും നമ്മുടെ സംസ്ഥാ നത്ത് സ്ഥാനം പിടിച്ചിട്ടുള്ളപ്രധാന വാർത്തയായി മാറിയിട്ടുണ്ട് . അതു കൊണ്ട് നമ്മുടെ നിലവിലു ള്ള പഞ്ചായത്ത് പ്രസിഡണ്ട് ബഹു : VK കു ഞ്ഞാലൻ കുട്ടി സാഹി ബിൻറെ നേത്രത്വത്തിലുള്ള ഭരണ സമിതി ഇനിയെ ങ്കിലും ഫലപ്ര ദമായ സത്വര നടപടികൾ സ്വീകരിക്കണമെന്നു അപേക്ഷി ക്കുകയാ ണ് .
വലിയോറയിലെ നൂറുക്കണക്കിന് ജനങ്ങൾ പോസ്റ്റോഫീസിൻറെസേവനങ്ങൾക്ക് കയറിയിറങ്ങുന്ന ഏക പോസ്റ്റോഫീസ് പുത്തനങ്ങാടിയിലാണുള്ളത് . അവി ടേക്ക് വരാൻ കഴിയാത്ത നിലയിൽ ചീഞ്ഞു നാറുന്ന മാലി ന്യ കൂമ്പാരമാണ് പോസ്റ്റോഫീസിനു മുന്പിലുള്ളത് . ബ ന്ധപ്പെട്ട വരുടെ ശ്രദ്ധയിൽ നാട്ടുകാർ പരാതിപ്പെ ട്ടിട്ടും ഇത് വരെ ഫലപ്രതമായ ഒരു നടപടിയുമുണ്ടായിട്ടില്ല . അതിനും നിലവിലെ പഞ്ചായത്ത് ഭരണ സമിതി സത്വര നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
ജനസമ്പർക്ക പരിപാടിയുൾപ്പെടെ ജനോപകാരപ്ര ദമായ പല ജനപ്രിയ പദ്ധതികളും (Popular Projects ) നില വിലുള്ള ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആവിഷ്ക്കരി ച്ചു നടപ്പി ലാക്കി കൊണ്ടിരിക്കുന്നത് അഭിനന്ദനാർഹവും , സ്വാഗതാർഹവുമാണ് . (writer :Aboohaji Anchukandan )
തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.