പതിനൊന്നാം ക്ലാസ്സിൽ
പഠിക്കുകയായിരുന്ന അവളുടെ
സൗന്ദര്യമായിരുന്നു, അവനെ അവളിലേക്ക്
ആകർഷിച്ചത്.. വൈകിയാണെങ്കിലും
അവളും അവനെ ഇഷ്ടപ്പെട്ടുതുട
ങ്ങി..
അവര് പ്രണയബദ്ധരായി ഒരു വർഷം പിന്നിട്ടു..
തമ്മില് വിട്ടു പിരിയാന് കഴിയാത്ത
അവസ്ഥയോളം എത്തിക്കഴിഞ്ഞിരുന്നു..
അവർ തമ്മിൽ സംസാരിക്കാത്ത ദിവസങ്ങളും
കുറവായിരുന്നു...
അവളുടെ സ്നേഹം അവനിൽ ഒരുപാട് മാറ്റങ്ങൾ
വരുത്തി.. പ്രശ്നങ്ങളെ നേരിടേണ്ടിവരുന്ന
സാഹചര്യങ്ങളിൽ മദ്യപിക്കുമായിരുന്ന
അവൻ തന്റെ ആ ശീലം എന്നെന്നേക്കുമായി
ഉപേക്ഷിച്ചു..
സ്വതവേ മുൻകോപിയായിരുന്ന അവൻ
പതിയെ ശാന്തനും സൗമ്യനുമായി മാറി..
ഇരുപത്തഞ്ചുകാരനായ അവന് തന്നേക്കാൾ
ഏറെ വയസ്സിന് വ്യത്യാസമുണ്ടെങ്കിലും
അവളെത്തന്നെ വിവാഹം ചെയ്യണമെന്ന
അതിയായ ആഗ്രഹമുണ്ടായിരുന്നു...
ഇക്കാര്യം അവന്റെ വീട്ടിൽ പറയേണ്ടി
വരും എന്ന സാഹചര്യവും ഉണ്ടായി..
അവളുടെ ഉപരിപഠനത്തേക്കു
റിച്ചായിരുന്നു
അവന്റെ ഏറ്റവും വലിയ ആകുലത..
അവള് ഉപരിപഠനത്തിനു പോയതിനു ശേഷം
അവളുടെ കാര്യം വീട്ടില് പറയാമെന്നും
അവന് തീരുമാനിച്ചു.. പെണ്വീട്ടുകാരില്
നിന്നും സ്ത്രീധനമോ സ്വര്ണ്ണമോ ഒന്നും
അവന് വേണ്ടിയിരുന്നില്ല.. തന്നെപ്പോലെ
തന...
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ