എങ്ങനെ "ഒളിക്യാമറയില്" രക്ഷനേടാം.?നിങ്ങള്‍ ഒരു ദൂര യാത്രയിലൊ ബിസിനസ്
യാത്രയിലൊ ഒരു പക്ഷേ നിങ്ങള്‍ക്ക് ഹോട്ടല്‍ റൂമിനെ
അശ്രയിച്ചേക്കാംപുറത്ത് ഹോട്ടലുകളില്‍ താമസിക്കുന്ന സമയത്ത് നിങ്ങളുടെ
റൂം പരിശോധിക്കാന്‍ ഈ രീതി ഉപയോഗിക്കാംഅദ്യായമായി നിങ്ങളുടെ റൂമിലെ
കര്‍ട്ടണ്‍ അടച്ചന്ന് ഉറപ്പ് വെരുതുക. ശേഷം റൂമിലെ ലൈറ്റുകള്‍ ഒഫാക്കുക
എന്നിട്ട് നിങ്ങളുടെ സെല്‍ ഫോണിലെ ക്യാമറ ഒണാക്കുക (ഫ്ലാഷ് ലൈറ്റ്
ഒണാക്കരുത്) ശേഷം സെല്‍ ഫോണ്‍ ക്യാമറയിലൂടെ റൂം മുഴുവനായും
നിരീക്ഷികുകക്യാമറയില്‍ ചുവന്ന നിറത്തിലുള ലൈറ്റ് കാണുന്നുണ്ടകില്‍
റൂമില്‍ വെബ് ക്യാമറ ഇന്‍സ്റ്റാള്‍ ചെയിതിട്ടുണ്ട് മനസിലാക്കാം. എനി
ക്യാമറയില്‍ ചുവന്ന നിറത്തിലുള ലൈറ്റ് കാണുന്നിലകില്‍ റൂം ഒകെയാണ്
മനസിലാക്കാം ഈ മെസ്സേജ് നിങ്ങള്‍ മാക്സിമം ഷെയര്‍ ചെയുക ഒരു പക്ഷേ
നിങ്ങളുടെ കുടുബത്തേയോ കൂട്ടുകാരെയോ സഹായിച്ചേക്കാം...
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി