വലിയോറ പണ്ടികശാലയിലെ കടലുണ്ടി പുഴ കടവില്നിന്നാണ് പെരുംപബിനെ പിടികുടികുടിയത്. പെരുംപബിനെ കണ്ടയുടനെ നാടുകാർ പമ്പ് പിടുതകാരൻ ചേറൂർ മുസ്തഫയെ വിവരം അറിയുക്കുകയും മുസ്തഫയുടെ നെതുർത്ഥത്തിൽ നാടുകാർ ചേർന്ന് പാമ്പിനെ പിടിക്കുകയായിരുന്നു . പാമ്പിനെ പിനീട് കാടിൽ കൊടുപോയി വിടയച്ചു . വലിയോറ യിലുടെ ഒയുകുന്ന കടലുണ്ടിപുഴ യുടെ തിരങ്ങളിൽ പെരുംപബിനെ കന്നുന്നത് സ്ഥിരം കയിച്ചയന്നു
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.