ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു വട്ടം കൂടിയെങ്കിലും എനിക്കാ കാലത്തിലേക്ക് തിരിച്ചു പോകണം facebook @ gmail

ഒരു വട്ടം കൂടിയെങ്കിലും എനിക്കാ കാലത്തിലേക്ക് തിരിച്ചു പോകണം.സൌഹൃദങ്ങളുട തെന്‍മാവുകള്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന കലാലയത്തിന്റെ ഇടനഴികളിലേക്കു.ഓര്‍മകളില്‍ തേങ്ങലും തലോടലും സമ്മാനിച്ച നീണ്ട മൂന്ന് വര്‍ഷങ്ങള്‍ . ഓര്‍ത്തിരിക്കാന്‍ ഒരുപാടു തന്ന,മറക്കാനാവാത്ത വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ സമ്മാനിച്ച ജീവിതത്തിന്റെ ഏറ്റവും വില പിടിച്ച നിമിഷങ്ങള്‍ പകര്‍ന്നു തന്ന എന്റെ കലാലയം ...ഇണങ്ങിയും പിണങ്ങിയും കളി പറഞ്ഞു നടന്ന ദിനങ്ങള്‍..സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ പകര്‍ന്നു തന്ന 7 വര്‍ഷങ്ങള്‍. വര്‍ഷങ്ങള്‍ എത്ര വേഗം കടന്നു പോയിരിക്കുന്നു.ഓര്‍ക്കുമ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.. 

ദാറുൽ മആരിഫിന്റെ തുടക്കം D M A COLLAGE

ദർസിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ദർസിനെ ഒരു കോളേജായി ഉയർത്തുക എന്ന ആശയം ശൈഖുന മുന്നോട്ട് വെച്ചു.1974 ഓഗസ്റ്റ് 27ന് ചേർന്ന പുത്തനങ്ങാടി ജുമാ മസ്ജിദ് ഭരണ സമിതി യോഗത്തിൽ വെച്ച് ദർസ് വികസനത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാകുവാൻ ശൈഖുനയെ ത്തന്നെ നാട്ടുകാർ ചുമതലപ്പെടുത്തി.തുടർന്ന് 1974 നവംബർ 1ന് ചേർന്ന യോഗം ദർസ് ഒരു കോളേജായി ഉയർത്തുവാൻ തീരുമാനമെടുക്കുകയും ബിൽഡിംഗ് നിർമാണം പൂർത്തീകരിക്കുന്നതിനു മുമ്പ് തന്നെ 1975 ജനുവരി 25നു പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് സാദാത്തുക്കളും ഉലമാക്കളും പൗരപ്രമുഖരും സമ്മേളിച്ച മഹത്തായ സദസ്സിൽ വെച്ച് മർഹൂം കോയമരക്കാരകത്ത്സയ്യിദ് മുഹമ്മദ് അബ്ദുൽ ബഹ്ഹാർ ശിഹാബുദ്ധീൻ പൂകോയതങ്ങൾ പാണക്കാട് അവറുകളുടെ പ്രാർതഥനയൊടെ മർഹൂം ഉസ്താദുൽ അസാത്തീദ് കെ.കെ സ്വദഖത്തുല്ല മൗലവി സ്വഹീഹുൽ ബുഖാരി ഓതിക്കൊടുത്ത് കൊണ്ട് ദാറുൽ മആരിഫെന്ന വിജ്ഞാന കേന്ദ്രത്തിന്റെക്ലാസുൽഘാടന കർമ്മം നിർവഹിച്ചു.കോളേജ് ബിൽഡിംഗിന്റെ ശിലാസ്ഥാപനം പുത്തനങ്ങാടി ജുമാ മസ്ജിദിന്റെ തെക്കു വശത്തുള്ള വലിയ പറൻബിൽ 1975 ഏപ്രിൽ 27ന് കോയട്ടി മുസ്ലിയാർ അരീക്കുളം നിർവഹിക്കുകയും പ്രഥമ ബിൽഡിംഗിന്റെ ഉൽഘാടന കർമ്മം 1977 ഡിസംബർ 4ന്

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm