പതിനൊന്നാം ക്ലാസ്സിൽ
പഠിക്കുകയായിരുന്ന അവളുടെ
സൗന്ദര്യമായിരുന്നു, അവനെ അവളിലേക്ക്
ആകർഷിച്ചത്.. വൈകിയാണെങ്കിലും
അവളും അവനെ ഇഷ്ടപ്പെട്ടുതുട
ങ്ങി..
അവര് പ്രണയബദ്ധരായി ഒരു വർഷം പിന്നിട്ടു..
തമ്മില് വിട്ടു പിരിയാന് കഴിയാത്ത
അവസ്ഥയോളം എത്തിക്കഴിഞ്ഞിരുന്നു..
അവർ തമ്മിൽ സംസാരിക്കാത്ത ദിവസങ്ങളും
കുറവായിരുന്നു...
അവളുടെ സ്നേഹം അവനിൽ ഒരുപാട് മാറ്റങ്ങൾ
വരുത്തി.. പ്രശ്നങ്ങളെ നേരിടേണ്ടിവരുന്ന
സാഹചര്യങ്ങളിൽ മദ്യപിക്കുമായിരുന്ന
അവൻ തന്റെ ആ ശീലം എന്നെന്നേക്കുമായി
ഉപേക്ഷിച്ചു..
സ്വതവേ മുൻകോപിയായിരുന്ന അവൻ
പതിയെ ശാന്തനും സൗമ്യനുമായി മാറി..
ഇരുപത്തഞ്ചുകാരനായ അവന് തന്നേക്കാൾ
ഏറെ വയസ്സിന് വ്യത്യാസമുണ്ടെങ്കിലും
അവളെത്തന്നെ വിവാഹം ചെയ്യണമെന്ന
അതിയായ ആഗ്രഹമുണ്ടായിരുന്നു...
ഇക്കാര്യം അവന്റെ വീട്ടിൽ പറയേണ്ടി
വരും എന്ന സാഹചര്യവും ഉണ്ടായി..
അവളുടെ ഉപരിപഠനത്തേക്കു
റിച്ചായിരുന്നു
അവന്റെ ഏറ്റവും വലിയ ആകുലത..
അവള് ഉപരിപഠനത്തിനു പോയതിനു ശേഷം
അവളുടെ കാര്യം വീട്ടില് പറയാമെന്നും
അവന് തീരുമാനിച്ചു.. പെണ്വീട്ടുകാരില്
നിന്നും സ്ത്രീധനമോ സ്വര്ണ്ണമോ ഒന്നും
അവന് വേണ്ടിയിരുന്നില്ല.. തന്നെപ്പോലെ
തന
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി