ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നാടും നഗരവും ഒരുങ്ങി ക്കഴിഞ്ഞു....എങ്ങും ഫ്ലക്സ് ബോര്‍ഡുകളും കൊടികളും അലങ്കരിച്ച വാഹനങ്ങളും ....കാല്‍പന്തു കളിയെ ഇത്രത്തോളം നെഞ്ചിലേറ്റിയ ഒരു ജില്ല വേറെ ഏതുണ്ട്....നമ്മുടെ ''മലപ്പുറം ''അല്ലാതെ ... ഓരോ ചെറിയ അങ്ങാടിയിലും വലിയ വലിയ ഫ്ലക്സ് ബോര്‍ഡുകളും കൊടികളും തുങ്ങികിടകുന്നത് ഈപ്പോ സതാരണ യാണ് അത് പോലെ എല്ലാ ഗ്രൌണ്ടിലും അറ്ച്ചന്റെന , ബ്രസീല് ടിമുകളുടെ ജൈസി അണിഞ്ഞു ഫുഡ്‌ബാള് കളിയന്നു മലപ്പുറതുകാരുടെ ഓരോകരിയങ്ങള് സ്നേഹം പ്രകടിപിക്കാൻ എന്ത് ചെയാനും മടിയില്ലാത്ത ഇത്തരം മാനുഷരെ മലപ്പുറതല്ലാതെ വേറെ എവിടെ എങ്കിലും കാണുമോ ...........?
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി