കോട്ടക്കലിൽ അവശനിലയിൽ കണ്ടെത്തിയ അസം സ്വദേശി മരിച്ച സംഭവം കൊലപാതകം; 4 പേർ അറസ്റ്റിൽ, കൊലപാതകം മയക്കു മരുന്നുമായി ബന്ധപ്പെട്ട്
കോട്ടയ്ക്കൽ: അവശനിലയിൽ കണ്ടെത്തി നാട്ടുകാർ ആശുപ്രതി യിലെത്തിച്ച അതിഥിത്തൊഴിലാളി മരിച്ച സംഭവം കൊലപാതകമെ
ന്നു തെളിഞ്ഞു. കേസിൽ നാലു പേർ അറസ്റ്റി ലായി. മാർച്ച് ഒന്നിനാണ്
അസം സ്വദേശി
ഹാബിൽ ഹു സൈൻ (23) കോട്ടയ്ക്കൽ സം ഗീത തിയറ്ററിന് എതിർവശത്തു ള്ള പറമ്പിൽ വീ ണുകിടക്കുന്നതു കണ്ടത്. ആശുപ ത്രിയിലെത്തിച്ചെങ്കിലും മൂന്നിനു മരിച്ചു.
ആയുധംകൊണ്ടു തലയ്ക്കേറ്റ അടിയാകാം മരണകാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തു കയായിരുന്നു. തുടർന്നുള്ള അന്വേ ഷണത്തിലാണ് നാലു പ്രതികളെ പിടികൂടിയത്. തിരൂരങ്ങാടി സ്വദേശി മുഹമ്മദ് നസ്റുദ്ദീൻ ഷാ (27), വൈലത്തൂർ സ്വദേശി ജുനൈദ് (32), കോട്ടയ്ക്കൽ സ്വദേശി
ഹാബിൽ ഹുസൈൻ
അബ്ദുൽ ബാസിത് (26), കൽപക ഞ്ചേരി സ്വദേശി ശുഹൈബ് (33) എന്നിവരാണു പിടിയിലായത്. അഞ്ചാം പ്രതിക്കുവേണ്ടി തിര ച്ചിൽ തുടരുകയാണ്.
തെന്നലയിൽ ഒരു വീടു കേന്ദ്രീ കരിച്ച് ഒന്നാം പ്രതി നസിറുദ്ദീനും നാലാം പ്രതി ഷുഹൈബും കഞ്ചാവ് വിൽപന നടത്തിയിരുന്നു. ഹാ ബിൽ ഇവരിൽനിന്നു കഞ്ചാവ് വാ ങ്ങിയിരുന്നു. ഇവർക്കു സ്ഥിരമാ യി കഞ്ചാവ് എത്തിച്ചുനൽകിയിരു ന്ന ബംഗാൾ സ്വദേശിയായ സൽമ എന്ന സ്ത്രീ ഹാബിലിനു നേരിട്ട് 2 കിലോഗ്രാം കഞ്ചാവ് എത്തിച്ചു നൽകിയതാണു വിരോധത്തിനു കാരണം. ഇതു ചോദ്യം ചെയ്യാൻ
സൽമയുടെ വീട്ടിലേക്കു പോയ നസിറുദ്ദീനും ജുനൈദും മടങ്ങു മ്പോൾ വഴിയിൽ ഹാബിലിനെ കണ്ടു. ഇയാളെ ബൈക്കിൽ കയ റ്റി ഒഴിഞ്ഞ സ്ഥലത്തെത്തിച്ചു തലയ്ക്കടിച്ചു വീഴ്ത്തുകയായിരു ന്നു. സിസിടിവി ദൃശ്യങ്ങളിൽ നി ന്നാണു പ്രതികളെ തിരിച്ചറിഞ്ഞ തെന്നു മലപ്പുറം ഡിവൈഎസ്പി കെ.എം.ബിജു പറഞ്ഞു.
ഇൻസ്പെക്ടർ വിനോദ് വലി യാട്ടൂർ, എസ്ഐ സെയ്ഫുല്ല, എസ്സിപിഒമാരായ ബിജു, ജിനേ ഷ്, ഡാൻസാഫ് ടീം അംഗങ്ങളായ ജാസിർ, ദിനേശ്, സലിം, രജിത് എന്നിവരും സംഘത്തിലുണ്ടായിരു ന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ